Letters
ഓഖി ദുരന്തം: കാണുക കാര്യക്ഷമത
Tuesday, November 13, 2018 1:29 AM IST
2017 നവംബർ 29 മുതൽ ഡിസംബർ 06 വരെ നടന്ന ഓഖി പ്രകൃതിദുരന്തത്തിൽ സംസ്ഥാനത്തു തകർന്ന 458 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഓഖി (ദുരിതാശ്വാസ ) ഫണ്ടിൽ നിന്നും 2.04 കോടി രുപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി നവംബർ 08 നു പത്രവാർത്ത കാണുന്നു! വീടു തകർന്നവരുടെ കാര്യത്തിലെ സർക്കാർ കാര്യക്ഷത ഇതാണ്!

ദുരന്താനുബന്ധ സഹായം ഇത്രയും വൈകിച്ചതിനു കെടുകാര്യസ്ഥതയല്ലാതെ തക്കതായ ഒരു സമാധാനവുമില്ലെന്നു പറയേണ്ടി വരുന്നു. ഇത്രയും ചെറിയ നിരക്കിലുള്ള സഹായം ദുരിതബാധിതർക്കു കൊടുക്കാൻ ബന്ധപ്പെട്ടവർക്കു കാര്യക്ഷമതയും ദീനാനുകന്പയും ഉണ്ടായിരുന്നെങ്കിൽ, ഈ ഒരു വർഷത്തെ ഇടവേള വേണ്ടി വരികയില്ലായിരുന്നു. ദുരിതാശ്വാസ പ്രവൃത്തികൾ തൽസമയം നടത്തിയ സ്വകാര്യ ഏജൻസികളുടെ ശുഷ്കാന്തി ഒന്നുകൊണ്ടു മാത്രമാണ് ആ മനുഷ്യരിൽ നല്ലൊരു പങ്കും ഇപ്പോൾ ജീവിച്ചിരിക്കുന്നത്.

വളരെ ഫലപ്രദമായി ഓഖി ദുരിതാശ്വാസ പ്രവൃത്തികൾ നേരിട്ടു ചെയ്യാൻ കഴിയുമായിരുന്ന സ്വകാര്യ ഏജൻസികൾ 2018 ലെ പ്രളയക്കെടുതി സമയത്തു പൊതുപ്പണമെല്ലാം ശേഖരിച്ച് ആ തുക സർക്കാർ ഖജനാവിൽ നിക്ഷേപിച്ചു കഴിഞ്ഞു. ഈ ഏജൻസികൾ, ആ വൻ തുകകൾ കൊണ്ട് പുനരുദ്ധാരണ പ്രവൃത്തികൾ നേരിട്ടു ചെയ്തിരുന്നെങ്കിൽ ഇതിനകം പാവപ്പെട്ടവർക്കു പ്രയോജനം ലഭിച്ചു കഴിഞ്ഞേനേ.

ഓഖി ദുരിതക്കാർക്കു ഇത്രയും വൈകി സഹായം കിട്ടുന്ന സ്ഥിതിക്ക് , 2018 ലെ പ്രളയക്കാർക്ക് 2020 ൽ എങ്കിലും അടുത്ത സർക്കാർ സഹായം കിട്ടുമോ? അതെങ്ങനെയാ പിരിവൊന്നുമായിട്ടില്ലല്ലോ? നാട്ടിലെ രാഷ്‌ട്രീയ തിമിരമില്ലാത്ത പ്രബുദ്ധ പൗരജനം ഒന്നു ചിന്തിക്കുമോ.?

ഫിലിപ്പ് പഴേന്പള്ളി, പെരുവ