Letters
വിചിത്രമായ കോടതിവിധികൾ
Friday, November 16, 2018 2:02 AM IST
നീതിക്കുവേണ്ടിയാണല്ലോ നീതിപീഠങ്ങൾ നിലകൊള്ളേണ്ടത്. എല്ലാം നന്മയ്ക്കായി മാത്രം. സ്വവർഗ ലൈംഗികത കുറ്റകരമല്ല, കുന്പസാരം വ്യാജമാണ്, മോഷണം ജീവിതമാർഗം, കൊലപാതകങ്ങൾ ദയാവധമാകുന്നു എന്നിങ്ങനെ പോകുന്നു കാര്യങ്ങൾ. എന്തെല്ലാം വിചിത്രമായ മാനദണ്ഡങ്ങൾ! ഏതായാലും കോടതിവിധികളെ മാനിക്കുന്നവർ വിരളമായി വരികയാണ്.

ജെ.എം, കോട്ടാങ്ങൽ