Letters
ജനദ്രോഹ ഹർത്താൽ തുടരുന്നു
Tuesday, November 20, 2018 11:08 PM IST
ഹർത്താലിനും വഴിതടയലിനും എതിരേ ഇവിടെ രാഷ്‌ട്രീയസാമുദായികസാഹിത്യനായകരൊക്കെ സ്ഥിരം പ്രതിഷേധിക്കുകയും ആകുലതകളും നിർദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും പൊതുജനങ്ങളെ പെരുവഴിയിൽ കഷ്‌ടപ്പെടുത്തി അനാവശ്യവും ക്രൂരവുമായ സമരമുറ തുടർന്നുകൊണ്ടിരിക്കുന്നു.

ഉദ്യോഗസ്ഥ വർഗത്തിനോ നേതാക്കൾക്കോ ഇതിൽ സന്തോഷത്തിനല്ലാതെ വിഷമത്തിനു കാര്യമില്ലല്ലോ. അവർക്കു സ്വസ്ഥമായി വീട്ടിലോ ക്ലബ്ബിലോ ഒന്നിച്ചുകൂടാം. സാധാരണജനത്തിന്‍റെ ദുരിതവും ആകുലതയും ഹർത്താൽ ആഹ്വാനക്കാരും അധികാരികളും കണ്ടില്ലെന്നു നടിക്കുന്നു.

അടുത്തകാലത്തായി ശ്രദ്ധേയമായ പല വിധികളും പ്രഖ്യാപിക്കുന്ന നമ്മുടെ നീതിന്യായ കോടതികൾ നീതിക്കും ന്യായത്തിനും നിരക്കാത്ത, പൊതുജനത്തിന്‍റെ സ്വാതന്ത്ര്യത്തെ നിഷേധിച്ചു നടത്തുന്ന ഹർത്താൽ എന്ന സമരാഭാസത്തിനെതിരേ സ്വമേധയാ കേസെടുക്കണം. ഹർത്താൽ കർശനമായി നിരോധിച്ചാൽ അത് ഒരു ചരിത്രവിധിയായിരിക്കും. നിരപരാധികളായ ഭൂരിപക്ഷം ജനങ്ങളെ പെരുവഴിയിലാക്കുന്ന ഇപ്പോഴത്തെ ഹർത്താൽ ക്രൂരവും പ്രതിഷേധാർഹവുമാണ്.

എൻ.വി. ജോർജ് ഞെഴുകുംകാട്ടിൽ, പാലാവയൽ