Letters
ഇതു പകൽകൊള്ള
Tuesday, January 8, 2019 10:36 PM IST
നിരന്തരം ഹർത്താൽ നടത്തിയുള്ള ജനദ്രോഹത്തിനെതിരേ വ്യാപാരിസമൂഹം പ്രതിഷേധിച്ചു. സ്വകാര്യ ബസുടമകൾ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ നികുതിയുൾപ്പെടെ അവരുടെ ചെലവുകൾ വിവരിച്ചശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് സൂചിപ്പിക്കുകയുണ്ടായി. അടുത്തകാലത്ത് ഓട്ടോചാർജ് വർധിപ്പിച്ചു. പെട്രോൾ വിലവർധനയുടെ കാരണം പറഞ്ഞു വർധിപ്പിക്കുന്ന നിരക്ക് പെട്രോൾ വില താഴ്ന്നാൽ കുറയ്ക്കാറുമില്ല.

ഈ പകൽകൊള്ളയ്ക്ക് ഇരയാകാൻ തയാറാകാതെ പലരും ഓട്ടോറിക്ഷ യാത്ര ഒഴിവാക്കുന്നു. സ്ഥിരമായി ഓട്ടോയിൽ പോകുന്നവർ ലോൺ എടുത്താണെങ്കിലും ഇരുചക്രവാഹനം ഉപയോഗിക്കാൻ തയാറാകുന്നു. അതുമൂലം റോഡിൽ വാഹനത്തിരക്ക് കൂടുകയും അപകടം വർധിക്കുകയും ചെയ്യുന്നു. ചോദിക്കുന്ന നിരക്ക് വർധന കമ്മീഷനുകൾ അനുവദിക്കുന്പോൾ സാധാരണക്കാരനെ പരിഗണിക്കാറില്ല. ഇതിനൊരു മാറ്റം അനിവാര്യമാണ്. നികുതികളിൽ ഇളവ് ചെയ്ത് ജനങ്ങളെ പിഴിയാൻ അനുവദിക്കാതിരിക്കാൻ കമ്മീഷനും സർക്കാരിനും വേണ്ട നടപടി സ്വീകരിക്കണം.

കെ.എം. സെബാസ്റ്റ്യൻ, ചീരഞ്ചിറ