Letters
റബർമേഖല നേരിടുന്ന അതിജീവനപ്രശ്നങ്ങൾ
Wednesday, January 16, 2019 1:24 AM IST
കേരളത്തിലെ പ്രധാന നാണ്യവിളയായ റബർ കൃഷി ചെയ്യുന്നവർ ഇന്നു വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. 12 ലക്ഷത്തോളം ചെറുകിട റബർ കർഷകരും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളും അഞ്ചുലക്ഷത്തോളം ടാപ്പിംഗ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും പതിനായിരത്തോളം ചെറുകിട വ്യാപാരികളും അവരുടെ കുടുംബങ്ങളും കണ്ണീർക്കയത്തിലും ആത്മഹത്യാവക്കിലുമാണു ജീവിക്കുന്നത്.

കടക്കെണിയിലും ദാരിദ്ര്യത്തിലും നിത്യോപയോഗസാധനങ്ങളുടെ വിലവർധനയിലും വലയുന്ന റബർ കർഷകർ കൃഷിയുടെ നിലനില്പിനും ജീവനുംവേണ്ടി കേഴുന്ന അവസ്ഥയിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രതിസന്ധിക്കു പരിഹാരം കാണാൻ ശ്രമിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. റബർകർഷകരുടെ ദുരവസ്ഥയ്ക്ക് കാരണം മുൻ യുപിഎ ഗവൺമെന്‍റിന്‍റെയും ഇപ്പോഴത്തെ കേന്ദ്രഗവൺമെന്‍റിന്‍റെയും തലതിരിഞ്ഞ ഇറക്കുമതി നയമാണ്. രാജ്യത്തെ ആഭ്യന്തര റബർ ഉത്പാദനത്തിന്‍റെ 90 ശതമാനവും കേരളത്തിലാണെന്നത് ഇവിടത്തെ പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു.

രാജ്യത്തു റബറിന്‍റെ ഉപയോഗം ആഭ്യന്തര ഉത്പാദനത്തെക്കാൾ കൂടുതലാണ് എന്ന കാരണം പറഞ്ഞ് ലക്ഷക്കണക്കിനു ടൺ റബർ യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്ത് റബർവില കുത്തനെ ഇടിക്കുകയായിരുന്നു. 2011ൽ ഒരു കിലോഗ്രാം റബറിന് 242 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 ആയപ്പോൾ 100 രൂപയ്ക്കടുത്ത്. ഇതിനുപുറമേ ഇലകൊഴിച്ചിൽ രോഗം മൂലം ഉത്പാദനത്തിൽ 40 ശതമാനം കുറവുണ്ടായത് കർഷകർക്ക് ഇരുട്ടടിയായി. കൂലിച്ചെലവും വളപ്രയോഗവും കാടുതെളിക്കലും എല്ലാം കഴിച്ചാൽ കർഷകർക്ക് വൻ നഷ്‌ടം സംഭവിക്കുന്നതിനാൽ മിക്കവരും ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്.

റബർവില കുത്തനെ ഇടിഞ്ഞിട്ടും റബർ ഉത്പന്നങ്ങളുടെ വില വൻതോതിൽ ഉയർത്തി റബർ വ്യവസായികൾ കൊള്ളലാഭം കൊയ്യുന്നു. ഇറക്കുമതി റബറിന് 20 ശതമാനം തീരുവ കൂട്ടാമെന്നു കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇറക്കുമതി കൂടുന്നു, സ്വാഭാവിക റബർവില പിന്നെയും താഴുന്നു.

ഇതിനെല്ലാം പിന്നിൽ മുൻ യുപിഎ ഗവൺമെന്‍റിൽ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്‍റെയും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന മോണ്ടക് സിംഗ് അലുവാലിയയുടെയും തീരുമാനങ്ങളും സാന്പത്തിക ഉദാരവത്കരണത്തിന്‍റെ സന്തതിയായ ആസിയാൻ കരാറുമാണ്. ആസിയാൻ രാജ്യങ്ങൾ കേരളത്തിന്‍റെ അതേ കാർഷിക നാണ്യവിളകളാണ് ഉത്പാദിപ്പിക്കുന്നത്. റബർ ആസിയാൻ രാജ്യങ്ങളുടെ പ്രധാന കൃഷിയാണ്. കേരളത്തിലേതിനെക്കാൾ കുറഞ്ഞ കൂലിച്ചെലവും ഉയർന്ന കൃഷിരീതിയുംമൂലം അവർ കൂടുതൽ വിളകൾ ഉത്പാദിപ്പിക്കുന്നു.

ഒരു കാർഷികോത്പന്നത്തിന്‍റെ വിലത്തകർച്ച സാമൂഹികജീവിതത്തെ സാരമായി ബാധിച്ചാൽ ആ ഉത്പന്നത്തിന്‍റെ വില പിടിച്ചുനിർത്താൻ, ഇറക്കുമതി നിർത്തിവയ്ക്കാൻ ഗവൺമെന്‍റിന് അവകാശമുണ്ടെന്ന് ആസിയാൻ കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല.കേന്ദ്രസർക്കാർ റബർ ഉത്പന്ന കന്പനികൾക്കു നിയന്ത്രണമില്ലാതെ ഇറക്കുമതിക്ക് അനുവാദം കൊടുക്കുന്നു. റബർവ്യവസായികൾ ലക്ഷക്കണക്കിനു റബർ കർഷകരെ കേന്ദ്രഗവൺമെന്‍റിന്‍റെ സഹായത്തോടെ വിലങ്ങിട്ടു നിർത്തിയിരിക്കുന്നു.

മുൻ യുപിഎ ഗവൺമെന്‍റി‌ന്‍റെ കാലത്ത് കേരളത്തിൽനിന്ന് രണ്ടു കാബിനറ്റ് മന്ത്രിമാരും ആറു സഹമന്ത്രിമാരും രാജ്യസഭാ ഉപാധ്യക്ഷനും ഉണ്ടായിട്ടും ഈ അനീതിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നു പറയാൻ ആരും തയാറായില്ല.എന്നു മാത്രമല്ല അധികാരത്തിന്‍റെ സൗകര്യങ്ങൾ നിലനിർത്താൻ മൗനംപാലിക്കുകയാണുണ്ടായത്.

കിലോയ്ക്കു 150 രൂപ നിരക്ക് അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ നൽകുന്ന വിലസ്ഥിരതാ ഫണ്ട് കർഷകർക്ക് അല്പം ആശ്വാസമാണെങ്കിലും അതു കൃത്യമായി കിട്ടാത്ത സാഹചര്യമാണ്. റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിനു ഡ്യൂട്ടി ഇനത്തിൽ കിട്ടിയ 3,600 കോടി രൂപയെങ്കിലും കർഷകർക്കു സബ്സിഡി ഇനത്തിൽ നൽകാൻ സർക്കാർ തയാറല്ല. റബർ കർഷകരുടെ ക്ഷേമം മുൻനിർത്തി രൂപീകരിച്ച റബർബോർഡും കർഷകതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. കേന്ദ്രഗവൺമെന്‍റ് ബജറ്റിൽ റബർബോർഡിന് അനുവദിക്കുന്ന തുക ബോർഡിന്‍റെ ചെലവും ഉദ്യോഗസ്ഥരുടെ ശന്പളവും കൊടുക്കാനല്ലാതെ മറ്റൊന്നിനും തികയുന്നില്ല.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകർ സംഘടിച്ചാൽ കർഷക ഗവൺമെന്‍റ് വരും എന്ന അപകടം മുന്നിൽകണ്ട് അധികാരവർഗം കർഷകരെ തന്ത്രപൂർവം പല രാഷ്‌ട്രീയകക്ഷികളായി ചിതറിച്ചതിന്‍റെ ഫലമായി കർഷകർക്കു ശക്തമായ സംഘടനാ സംവിധാനവും യോജിപ്പും ഇല്ലാതെപോയി. അതാണു കാർഷികമേഖല നേരിടുന്ന ദുരവസ്ഥയ്ക്കു പ്രധാന കാരണം. ഉത്തരേന്ത്യയിലെ കർഷകർ ശക്തമായ സമരപാതയിലാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു പറയുന്നതുപോലെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി മുഴുവൻ കർഷകരും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടിക്കെതിരേ ജനാധിപത്യ മാർഗത്തിൽ ഇനിയെങ്കിലും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് അതിജീവനത്തിനുവേണ്ടി പോരാട്ടം നടത്തിയില്ലെങ്കിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന കർഷകർ നിലയില്ലാക്കയത്തിലേക്കു പോയിരിക്കും.

ബൈജു ആറാഞ്ചേരി, ഇരിട്ടി, കണ്ണൂർ