Letters
മാതാപിതാക്കൾ മക്കൾക്കു മാതൃക ആകണം
Wednesday, January 16, 2019 1:25 AM IST
മാതാപിതാക്കന്മാർ വിചാരത്തിലും പ്രവൃത്തിയിലും മക്കൾക്കു മാതൃക ആകണം. ഒരു കുഞ്ഞ് ഗർഭസ്ഥ ശിശു ആയിരിക്കുന്പോൾ മുതൽ തന്നെ മാതാവിന്‍റെ മാനസിക ചിന്തകളും പ്രവൃത്തികളും മനസിലാക്കി കൊണ്ടാണ് അമ്മയുടെ ഗർഭാശയത്തിൽ വളരുന്നത് എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോൾ മാതാപിതാക്കന്മാർ നല്ല രീതിയിൽ മാനസിക ചിന്തകൾ പുലർത്തിയാൽ കുഞ്ഞും അതേ മാർഗത്തിൽ വളർച്ച പ്രാപിച്ച് ലോകത്തിൽ ജന്മം കൊള്ളും.

കുഞ്ഞു ജനിച്ചു കഴിഞ്ഞും മാതാപിതാക്കന്മാർ കുഞ്ഞിനു വഴി കാട്ടികളാകണം. നല്ല വഴി കാണിച്ചു കൊടുത്താൽ ആ വഴിയിൽ വളർന്ന് കുഞ്ഞുങ്ങൾ നല്ലവരായി വളർന്നു വരും. കൗമാരപ്രായം ആകുന്പോഴേക്കും കുട്ടികൾ പലരും വഴിപിഴച്ച് പോകുന്നതിന്‍റെ പ്രധാന കാരണം അവരുടെ കൗമാര പ്രായത്തിനു മുന്പുള്ള ജീവിതം നേർവഴി ആക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ല എന്നതാണ്. കുട്ടികളെ നന്മ എന്തെന്നും തിന്മ എന്തെന്നും മനസിലാക്കിക്കൊടുത്തു കൊണ്ടു വേണം വളർത്താൻ.

മാതാപിതാക്കന്മാർക്ക് തങ്ങളുടെ കുട്ടികളെ കുടുംബത്തിനും സമൂഹത്തിനും ഉത്തമരായി വളർത്താൻ സാധിക്കണമെങ്കിൽ അവർ യഥാർഥ ദൈവവിശ്വാസികളും ദൈവപരിപാലനയിൽ വിശ്വാസമുള്ളവരും ആയിരിക്കണം. ഇന്നു പലരും ചിന്തിച്ചെക്കുന്നത് സന്പത്തും സൗകര്യവും ഉണ്ടെങ്കിൽ എല്ലാം തികഞ്ഞെന്ന്. അങ്ങനെ ചിന്തിക്കുന്നവർ കുട്ടികൾക്ക് അവരുടെ ഇഷ്‌ടത്തിന് നടക്കാൻ അനുവാദം കൊടുക്കും. അപ്രകാരമുള്ള കുട്ടികൾ കൗമാര പ്രായത്തിൽ പ്രവേശിക്കുന്പോഴേക്കും ഒരിടത്തും പിടിച്ചാൽ കിട്ടാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.

പണത്തേക്കാൾ ഉപരി ജീവിതത്തിൽ മനസമാധാനവും സന്തോഷവുമാണ് പ്രധാനം എന്ന തിരിച്ചറിവ് കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ മാതാപിതാക്കന്മാർ ശ്രദ്ധിക്കണം. കൗമാര പ്രായത്തിൽ കുട്ടികൾ ചെന്നുവീഴാവുന്ന ദുഷ്പ്രവണതകളെപ്പറ്റി കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു കൊണ്ട് അങ്ങനെയുള്ള പ്രവണതകളിൽ കുട്ടികൾ ചെന്നുവീഴാതെ മാതാപിതാക്കൾ നോക്കണം.

കുര്യാക്കോസ് മുണ്ടയ്ക്കൽ, മുതലക്കോടം