Letters
പ്രിയങ്ക പാരന്പര്യം നിലനിർത്തട്ടെ!
Monday, February 4, 2019 10:42 PM IST
പ്രിയങ്കാ ഗാന്ധി ഇപ്പോഴെങ്കിലും പൊതുരംഗത്ത് വരുന്നതിൽ ബിജെപി ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ പാർട്ടിയിലും പെട്ടവർ ഒരുപോലെ സന്തോഷിക്കുന്നു. അതിനു കാരണം നെഹ്റു കുടുംബത്തിൽ പെട്ട ഭരണകർത്താക്കളെല്ലാം ഇന്ത്യയിലെ ജനങ്ങളെ ഒരുപോലെ സ്നേഹിക്കുകയും ഒരുപോലെ കാണുകയും ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി സ്വാർഥ താത്പര്യം കൂടാതെ പ്രവർത്തിക്കുകയും ചെയ്യും എന്നത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്നതാണ്. നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ആരുടെയും ഇംഗിതത്തിനു വഴങ്ങാതെ ജനനന്മയ്ക്കും രാജ്യപുരോഗതിക്കും മാത്രമാണ് പ്രാധാന്യം കൊടുത്തിരുന്നത്. അതിനാൽ അവരുടെ കാലഘട്ടത്തിൽ ഏതു രംഗത്തും ഇന്ത്യ വളർച്ച പ്രാപിച്ചുകൊണ്ടിരുന്നു.

ഇന്നു കോൺഗ്രസ് പ്രവർത്തകരിൽ ചിലരെങ്കിലും അവരുടെ സ്വാർഥ താത്പര്യത്തിനുവേണ്ടിയും അവരുടെ പണസന്പാദനത്തിനുള്ള ഒരു വേദിയായും പാർട്ടിയെ ഉപയോഗപ്പെടുത്തുന്നതിനാൽ ജനങ്ങൾ കോൺഗ്രസിനെ തഴഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നെഹ്റു കുടുംബത്തിലെ രണ്ടു വ്യക്തികൾരാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും രംഗത്തുവരുന്നത്. കോൺഗ്രസ് പാർട്ടി വളർന്ന് ഇന്ത്യയെ പുരോഗതിയിലേക്കും ജനങ്ങളെ നല്ല നാളേക്കും വളർത്താൻ അവരുടെ കരങ്ങൾക്ക് നാം ശക്തി പകർന്നു കൊടുക്കുക തന്നെ വേണം. പ്രിയങ്ക നെഹ്റു കുടുംബത്തിന്‍റെ പാരന്പര്യം നിലനിർത്തട്ടെ.

കുര്യാക്കോസ് മുണ്ടയ്ക്കൽ, മുതലക്കോടം