Letters
കർഷകരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമോ?
Tuesday, March 5, 2019 11:50 PM IST
ദീപികയിൽ റെജി ജോസഫ് എഴുതിയ കാർഷിക ഭൂമിയിലെ കണ്ണീർച്ചോലകൾ എന്ന പരന്പരവായിച്ചു. ലേഖകൻ എഴുതിയ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്. ഇന്നു വളരെ ബുദ്ധിമുട്ടായിരിക്കുകയാണു നമ്മുടെ നാട്ടിലെ ചെറുകിട കർഷകനെ സംബന്ധിച്ചിടത്തോളം മുന്പോട്ടുള്ള ജീവിതം. പേമാരിയും വെള്ളപ്പൊക്കവും മൂലമുള്ള കൃഷിനാശം കർഷകന്‍റെ ജീവിതം വഴിമുട്ടിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വർധിച്ച കൃഷിച്ചെലവും ചികിത്സാരംഗത്തെ അതി ഭീമമായ ചെലവുകളും സാധാരണക്കാരുടെ നടുവൊടിക്കുന്നു.

മാറിമാറി വരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാഷ്‌ട്രീയ പാർട്ടികളും ഉദ്യോഗസ്ഥവൃന്ദവും സ്ഥിരം പറയുന്നതാണല്ലോ കർഷകൻ നാടിന്‍റെ നട്ടെല്ലാണ്, അവനാണ് രാജ്യത്തെ തീറ്റിപ്പോറ്റുന്നത് എന്നൊക്കെ. എന്നാൽ, കർഷകനെ എങ്ങനെ ഈ നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യാമെന്നും അവന്‍റെ ആവശ്യങ്ങൾ നിറവേറ്റാതെ ആത്മഹത്യയിലേക്കു നയിക്കാമെന്നുമാണ് യഥാർഥത്തിൽ ഇവർ നോക്കുന്നത്

പട്ടിണി കിടന്നും കഠിനാധ്വാനം ചെയ്തും വിയർപ്പൊഴുക്കി ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കുന്നില്ല.

കൃഷി ചെയ്യാൻ വേണ്ടി ബാങ്കിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് തിരികെ അടയ്ക്കാൻ നിവൃത്തിയില്ലാതെ അലയുന്പോൾ, കർഷകൻ മറ്റുള്ളവരുടെ മുന്പിൽ കള്ളനും വെറുക്കപ്പെട്ടവനും ആയിത്തീരുകയാണ്. ഇതെല്ലാമറിയാമായിരുന്നിട്ടും ഭരണത്തിൽ ഇരിക്കുന്ന കാലത്ത് ഒന്നും ചെയ്യാതെ, ഇലക്‌ഷൻ വരുന്പോൾ കർഷകന്‍റെ കണ്ണിൽ പൊടിയിട്ട് അവനെ പാട്ടിലാക്കാമെന്നും വീണ്ടും വോട്ടുനേടി ഭരണത്തിൽ എത്താമെന്നുമാണ് ഓരോ രാഷ്‌ട്രീയപാർട്ടിയും കരുതുന്നത്.

സുനിൽ മണിയങ്ങാട്ട്, എലിക്കുളം.