Letters
എരുമേലി വിമാനത്താവളവും അങ്കമാലി-എരുമേലി റെയിൽപാതയും
Saturday, March 16, 2019 12:05 AM IST
മധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ഒരു ആഗ്രഹമാണ് എരുമേലി വിമാനത്താവളം. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്താൻ കഴിഞ്ഞു. ഇനി അടിയന്തരമായി പ്രവർത്തനങ്ങൾ തുടങ്ങണം.

വിമാനത്താവളം തുറന്നു പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിൽ അങ്കമാലിഎരുമേലി റെയിൽപാതയുടെ പ്രസക്തിയില്ല. വെണ്ണ കൈവശം ഉണ്ടെങ്കിൽ പിന്നെന്തിനാണ് നറുനെയ്യ്? അങ്കമാലി എരുമേലി പാതയുടെ ദൈർഘ്യം 120 കിലോമീറ്റർ. ജനവാസ കേന്ദ്രങ്ങളിലൂടെയാണു പാത കടന്നുപോകുന്നത്. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ആറു മാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. പാതയ്ക്കുവേണ്ടി 1408 കോടി രൂപ സംസ്ഥാന വിഹിതം അടയ്ക്കാൻ കേന്ദ്രം നിർദേശിക്കുന്നു.

പാതയ്ക്കുവേണ്ടി മുടക്കേണ്ടിവരുന്ന ഈ തുക പുനരധിവാസത്തിനു വിനിയോഗിക്കണം. അങ്കമാലിഎരുമേലി പാതയ്ക്കുവേണ്ടി ആയിരക്കണക്കിനു മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. പ്രകൃതി വരും തലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന പച്ചപ്പ് വെട്ടി വെളുപ്പിക്കുന്നതോടുകൂടി നാട് മരുഭൂമിയായി മാറും. ഗുരുതരമായ പരിസ്ഥിതി പ്രശ്നത്തിന് ഇതിടയാക്കും.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ക്ലേശിക്കുന്ന സാഹചര്യത്തിൽ ദീർഘവീക്ഷണമില്ലാത്ത പദ്ധതികളുമായി മുന്നോട്ടുപോകുന്നത് ആപത്കരമാണ്. അതുപോലെ സാന്പത്തികമായും റെയിൽവേയ്ക്ക് ഈ പാത ഒരു ബാധ്യതയായി മാറും. പാതയ്ക്കുവേണ്ടിവരുന്ന നിർമാണപ്രവർത്തനങ്ങൾ പലയിടത്തും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകും. എരുമേലിയിൽ വിമാനത്താവളം വരുന്നതോടുകൂടി ശബരിമല തീർഥാടകർക്കു വളരെ എളുപ്പം എത്തിച്ചേരാൻ കഴിയും.

കന്യാകുമാരിമുംബൈ അതിവേഗ റെയിൽപാത പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ അങ്കമാലിഎരുമേലി റെയിൽപാതയുടെ നിർമാണത്തിൽനിന്നു സംസ്ഥാന സർക്കാർ പിന്മാറണം.

ജോസഫ് ചാക്കോ,മരങ്ങാട്ടുപിള്ളി