Letters
വിമാനത്തേക്കാൾ സാധാരണക്കാർക്ക് ഉപകാരപ്രദം റെയിൽവേ
Saturday, March 23, 2019 12:00 AM IST
എരുമേലി വിമാനത്താവളവും അങ്കമാലി എരുമേലി റെയിൽപാതയും എന്നൊരു കത്ത് ദീപികയിൽ വായിക്കാൻ ഇടയായി. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വച്ചു നോക്കിയാൽ തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും വേണമെങ്കിൽ മുംബൈ വരെയും റെയിൽവേയും നാഷണൽ ഹൈവേയും ആവശ്യമില്ല എന്നു തോന്നും. കാരണം തിരുവനന്തപുരം, നെടുന്പാശേരി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിലെല്ലാം വിമാനത്താവളങ്ങളുണ്ട്. പിന്നെ എന്തിനാണു കന്യാകുമാരി മുംബൈ അതിവേഗ റെയിൽപാത?

അങ്കമാലി എരുമേലി റെയിൽപാത കടന്നുപോകുന്നത് ജനവാസമുള്ള പ്രദേശത്തു കൂടിയാണ്, പാതയ്ക്ക് 1408 കോടി രൂപയുടെ വിഹിതം അടയ്ക്കണം, മരം മുറിയ്ക്കണം, എന്നിങ്ങനെ പോകുന്നു അതിന്‍റെ ബുദ്ധിമുട്ടുകൾ. എരുമേലി വിമാനത്താവളം യാഥാർഥ്യമായി എന്നു സങ്കല്പിക്കുക. കാഞ്ഞിരപ്പള്ളിയിലുള്ള ഒരാൾക്ക് എറണാകുളത്തിനു പോകണമെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നു കാറു പിടിച്ചു രണ്ടു മണിക്കൂർ മുൻപ് എരുമേലി വിമാനത്താവളത്തിൽ എത്തി, എന്തെങ്കിലും പാക്കറ്റ് കൈവശമുണ്ടെങ്കിൽ അതും നിയന്ത്രിതമായ തൂക്കത്തിലും അളവിലും ഉള്ളത് അനുവദിക്കപ്പെടുന്നതുമാണെങ്കിൽ അതുമായി നെടുന്പാശേരിയിൽ ഇറങ്ങി കാറു പിടിച്ചു പോകേണ്ടിവരും. അതേസമയം അങ്കമാലി എരുമേലി റെയിൽപാതയിലൂടെയാണെങ്കിൽ കാര്യങ്ങൾ എളുപ്പം നടക്കും.

സാധാരണ മനുഷ്യർക്ക് ഉപകാരപ്രദവും സൗകര്യപ്രദമായ ഗതാഗത സംവിധാനമായിരിക്കും അത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന ചെലവ് കുറയ്ക്കാനും അളവ് കൂട്ടാനും സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കാനും സാധിക്കും. വിമാനത്താവളം കുറെ സ്വദേശിയരും വിദേശിയരുമായ ടൂറിസ്റ്റുകൾക്കും രാഷ്‌ട്രീയക്കാരായ ചിലർക്ക് ശബരിമലയിൽ വന്നു പോകുന്നതിനും ഉപകരിക്കുമെന്നതിലും സംശയമില്ല. വിശ്വാസികളായ ശബരിമല തീർഥാടകർക്ക് ഈ റെയിൽ പാത ഒരു അനുഗ്രഹമായിരിക്കുമെന്നതിലും തർക്കമില്ല.

കെ.എം. മത്തായി കല്ലടയിൽ, ആനയറ