Letters
അഴിമതി പുരോഗതിക്കു തടസം
Tuesday, March 26, 2019 10:56 PM IST
ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് ഏറ്റവും അവശ്യമായത് അഴിമതി ഇല്ലാതാക്കുകയാണ്. അഴിമതി ഇല്ലാതാകാൻ ഉറച്ച അഴിമതിരഹിത ഭരണകൂടം ഉണ്ടാകണം. അഴിമതി ഉണ്ടാകാതിരിക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ഓരോരുത്തരും ചിന്തിക്കണം.

മഹാത്മാഗാന്ധിയും സർദാർ പട്ടേലും ലാൽ ബഹദൂർ ശാസ്ത്രിയും കാമരാജും ഒക്കെ അഴിമതി കൂടാതെ ജീവിതം നയിച്ചു കാണിച്ചുതന്ന രാജ്യമാണ് നമ്മുടേത്. ആ രാജ്യത്താണ് ഇന്ന് അഴിമതി വ്യാപകമായിരിക്കുന്നത്. എവിടെ നോക്കിയാലും അഴിമതി. പൊതുജീവിതത്തെ കാർന്നുതിന്നുന്ന കാൻസറായി അഴിമതി മാറിയിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളായാലും കേന്ദ്രസർക്കാരായാലും വ്യവസായ ശാലകളായാലും രാഷ്‌ട്രീയ പ്രവർത്തകരും എല്ലാം അഴിമതിയുടെ കുരുക്കിൽ അമർന്നിരിക്കുന്നു.

പൊതു ഇടപാടുകൾ നടത്തുന്ന സർക്കാർ ഓഫീസുകളിൽ അഴിമതി അതിന്‍റെ മൂർത്തീകരണത്തിൽ എത്തിനിൽക്കുകയാണ്. പൊതുജനത്തിന് നടത്തിക്കൊടുക്കേണ്ട കാര്യങ്ങൾ അവർക്ക് നടത്തിക്കിട്ടണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പണം കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ നടത്തിക്കൊടുക്കാതിരിക്കുകയോ വച്ചു താമസിപ്പിക്കുകയോ ചെയ്യുന്ന അനുഭവമാണു ഉള്ളത്. അഴിമതി നിരീക്ഷിക്കാൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ വരെ അഴിമതിക്കാരായ നിലയിലാണിന്ന്.
മനുഷ്യനു പണത്തോടുള്ള ആർത്തിയാണ് എല്ലാ അഴിമതികളുടെയും അടിസ്ഥാന കാരണം. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാലമാണ്. നീതിന്യായങ്ങൾ നടപ്പിൽ വരുത്താനും അച്ചടക്ക നടപടികൾ എടുക്കാനും ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഇന്ന് അഴിമതിയുടെ കറപുരണ്ടവരായി തീർന്നിരിക്കുന്നു.

അഴിമതി ഇല്ലാതാക്കുക എന്നത് പുരോഗതിയുടെ ആരംഭമാണ്. അഴിമതി നിയന്ത്രിക്കുക എന്നത് അസാധ്യമായ ഒരു കാര്യമല്ല. അഴിമതി നിയന്ത്രിക്കുക എന്നത് സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്വത്തിൽപ്പെട്ടതല്ല. രാജ്യത്തെ പൗരന്മാർക്കും അഴിമതി നിയന്ത്രിക്കാൻ ഉത്തരവാദിത്വമുണ്ട്. വ്യാപക അഴിമതികൾ നടത്തിയിരുന്ന രാജ്യങ്ങളിൽ പോലും സത്യസന്ധരും കഠിനാധ്വാനികളും ആയ ജനസമൂഹങ്ങളായി മാറിയിട്ടുണ്ട്.

കുടുംബാന്തരീക്ഷങ്ങളിൽനിന്നാണ് അഴിമതിയുടെ ആരംഭം എന്നു പറയാം. അതിനാൽ സമൂഹം അഴിമതിരഹിതമാകാനുള്ള പ്രാരംഭം കുറിക്കേണ്ടത് കുടുംബങ്ങളിൽനിന്നുതന്നെ യാണ്. അഴിമതിരഹിതമായ ഒരു രാഷ്‌ട്രം കെട്ടിപ്പെടുക്കാൻ നമുക്ക് പ്രയത്നിക്കാം, പ്രതിജ്ഞയെടുക്കാം.

കുര്യാക്കോസ് മുണ്ടയ്ക്കൽ,മുതലക്കോടം.