Letters
വിമുക്തഭടന്മാരുടെ വീട്ടുകരം
Sunday, April 7, 2019 11:05 PM IST
ഞാൻ 74 വസുള്ള വിമുക്തഭടനാണ്. കഴിഞ്ഞവർഷംവരെ എന്‍റെ വീടിന് പഞ്ചായത്തിൽനിന്ന് കരം ഒഴിവാക്കിത്തന്നിരുന്നു. ഈവർഷം എന്‍റെ വീട് മകന്‍റെ പേരിൽ എഴുതിക്കൊടുത്തു. ഇപ്പോൾ പഞ്ചായത്ത് പറയുന്നു, വിമുക്തഭടന്‍റെ പേരിലുള്ള വീടിനു മാത്രമേ കരം ഒഴിവാക്കിയിട്ടുള്ളൂവെന്ന്.

എന്നാൽ ഞാൻ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് വിമുക്തഭടൻ എന്ന നിലയിൽ എനിക്കും എന്‍റെ കാലശേഷം ഭാര്യ ജീവിച്ചിരിക്കുകയാണെങ്കിൽ അവർക്കും ഞങ്ങൾ താമസിക്കുന്ന വീടിനു മകന്‍റെ പേരിലായാലും കരം ഒഴിവായിക്കിട്ടും എന്നാണ്. ഇതിന്‍റെ സർക്കാർ ഓർഡറും/വിജ്ഞാപനവും ഒന്നും എനിക്ക് നിശ്ചയമില്ല. ഇത് വായിക്കുന്ന ആർക്കെങ്കിലും ടി ഓർഡർ നന്പർ അറിയാമെങ്കിൽ പത്രദ്വാരാ അറിയിച്ചാൽ എന്നെപ്പോലെ അനേകം വിമുക്തഭടന്മാർക്ക് ഉപകാരമായിരുന്നു.

ഒരു വിമുക്തഭടൻ