Letters
നാവിൽനിന്നു വരേണ്ട വാക്കുകൾ
Saturday, April 13, 2019 12:21 AM IST
ഒരാൾ പറയുന്ന വാക്കിനോടൊപ്പം അയാളുടെ സ്വഭാവംകൂടി പ്രകടമാകുമെന്നാണു കമ്യൂണിക്കേഷൻ തിയറി. അതുകൊണ്ട് ഓരോ വാക്കും സൂക്ഷിച്ചുവേണം പ്രയോഗിക്കാൻ. നാവിന്‍റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകൾ സ്വന്തം മൂല്യം കുറയ്ക്കും. ആരായാലും എന്തിന്‍റെ പേരിലായാലും ഓരോരുത്തരുടെയും നാവിൽനിന്നു വരേണ്ട വാക്കുകൾക്കു മൂല്യമുണ്ടാവണം. ഈ അടിസ്ഥാന പാഠം മറക്കുന്പോൾ നാടിന് അതു നാണക്കേടായി മാറുകയാണ്.

അധിക്ഷേപകരങ്ങളും നിന്ദ്യവുമായ പരാമർശങ്ങൾ ജനപ്രതിനിധികളിൽനിന്ന് ഉണ്ടാകാനിടവരരുത്. പ്രത്യേകിച്ചു സ്ത്രീകളോട് "അവൾ, എടീ' എന്നീ പ്രയോഗങ്ങൾ കുലീനമല്ല. അന്തസുറ്റ സമീപനവുമല്ല. ഈ വാക്കുകളിൽ ഒരു കയ്പ് ഉണ്ട്. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളിൽ ഉണ്ടാകണമെന്നാണു കേരളീയ ജനത ആഗ്രഹിക്കുന്നത്. സ്ഥാനത്തിന്‍റെ വലുപ്പവും സമൂഹത്തിന്‍റെ അന്തസും ജീവിതത്തിന്‍റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകൾ ഭരണാധികാരികൾ പുലർത്തണം.

മാന്യമല്ലാത്തതും അശ്ലീലദ്യോതകവും ഭീഷണി നിറഞ്ഞതുമാണു പൊതുപ്രവർത്തകർ പലരുടെയും പ്രയോഗങ്ങൾ. വൈയക്തിക ശുദ്ധിയെയും മനുഷ്യാന്തസിനെയും അവഹേളിക്കുന്ന ഇത്തരം ഭാഷാപ്രയോഗങ്ങളും കൈമുദ്രകളും (ആംഗ്യഭാഷ) അഹങ്കാരവും അഹന്തയും അശ്ലീലവും നിറഞ്ഞവയാണ്. നിലമറന്നുള്ള അധികാര ഉന്മാദത്തിന്‍റെയും അഹംബോധത്തിന്‍റെയും ഈ ആഘോഷത്തിൽ പാവം കേരളീയ ജനതയാണു നിന്ദിക്കപ്പെടുന്നത് .

ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിലെ "രാഷ്‌ട്രീയ പ്രവർത്തനവും ആഭാസ സാഹിത്യവും' എന്ന പ്രബന്ധത്തിൽ സി.ജെ. തോമസ് എഴുതി: ""അശക്തിബോധത്തിന്‍റെ തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ''. തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അതു തിരിഞ്ഞടിക്കും. കേട്ടുനിൽക്കുന്നവരിൽ ഒരു നല്ല വിഭാഗം തെറി പറയുന്നവനെ നോക്കി പുച്ഛമായി ചിരിക്കുകയായിരിക്കും. തത്കാലത്തേയ്ക്കു ജയം നേടാൻ ചീത്ത പറച്ചിൽ സഹായിച്ചേക്കും. ഭാഷാപ്രയോഗങ്ങൾ ചീത്ത പറച്ചിലായി മാറുന്നത് അശക്തി ബോധത്തിൽനിന്നാണെന്ന് ആറു പതിറ്റാണ്ടു മുന്പ് സി.ജെ. തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്. ഭരണാധികാരി മാന്യവും ഹിതകരവും കുലീനവുമായ ഭാഷ പ്രയോഗിക്കണം. രാഷ്‌ട്രീയഭാഷയായാലും അതു ജനകീയഭാഷയാകണം. നഗരത്തിലായാലും ഗ്രാമത്തിലായാലും സംസ്കാരമുള്ളവർ സഭ്യമായേ സംസാരിക്കൂ. അധികാരത്തിന്‍റെ അഹങ്കാരം ഒരിക്കലും വാമൊഴി വഴക്കമാവുകയില്ല. അന്യരെ തെറി പറയാനും അശ്ലീലം പറയാനും ഉപയോഗിക്കുന്ന വാക്കുകളെ വാമൊഴി വഴക്കം എന്നു പറയരുത്. വാക്കുകൾകൊണ്ടു മുറിവേൽപ്പിക്കുന്നവരാകരുതു ഭരണാധികാരികൾ. നിരന്തരം നടത്തുന്ന വെല്ലുവിളികളെ നിഷ്കളങ്കതയുടെ തട്ടിലിട്ട് അളക്കാനാകില്ല.

നാടൻ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെപ്പറഞ്ഞു വിടുവായത്തത്തെയും ഭീഷണിയേയും ലഘൂകരിക്കാൻ നേതാക്കളും ബുദ്ധിജീവികളും തുനിയരുത്. തെറിയും ദ്വയാർഥ പ്രയോഗങ്ങളും നാട്ടുഭാഷയാണെന്നു പറയുന്നതു തെമ്മാടിത്തരമാണ്. സ്നേഹരഹിത ഭാഷയാണിത്. മര്യാദയും ആദരവുമില്ലാത്ത ഈ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. "നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം' എന്ന പ്രാർഥന ചൊല്ലി പഠിച്ചുവന്ന പഴയതലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്‌ട്രീയ നേതാക്കൾപോലും അന്തസുറ്റരീതിയിൽ മാത്രം എതിരാളികളെ വിമർശിച്ചിട്ടുള്ളതാണു മലയാളിയുടെ രാഷ്‌ട്രീയ ചരിത്രം.

അഡ്വ. ചാർളി പോൾ,കൊച്ചി.