Letters
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മാറ്റുരയ്ക്കപ്പെടുന്നു
Saturday, April 13, 2019 12:22 AM IST
ജനാധിപത്യം ഒരു സ്വയംഭരണ സന്പ്രദായമാണ്. ജനങ്ങൾക്കുവേണ്ടി ജനപ്രതിനിധികൾ ഭരിക്കുന്ന രീതി. സഹജാതരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര മനുഷ്യന്‍റെ കർത്തവ്യവിളംബരമാണ് ജനാധിപത്യംഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്

സ്വതന്ത്ര ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യഭരണക്രമവും പല വെല്ലുവിളികളേയും നേരിട്ടാണെങ്കിലും ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും നിലനിൽക്കുന്നുവെന്നത് ആശ്വാസപ്രദമാണ്, അല്പം ആവേശകരവുമാണ്. സമാനസാഹചര്യങ്ങളിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാളഭരണത്തിന്‍റെ പിടിയിലകപ്പെട്ടുപോയ കാര്യം ഓർത്തു പോകുന്നു.

ഏതു തെരഞ്ഞെടുപ്പിനെക്കുറിച്ചെഴുതുന്പോഴും രാഷ്‌ട്രീയനിരീക്ഷകർ അഭൂതപൂർവമായ സവിശേഷതകളുള്ളതാണ് ഈ തെരഞ്ഞെടുപ്പ് എന്നു പറയാറുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷത മറ്റൊന്നാണ്. ഈ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി ജയിച്ചാൽ ഇനി തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാവില്ലെന്നു. ഇതു പറഞ്ഞത് പ്രതിപക്ഷക്കാരൊന്നുമല്ല, ഭരണകക്ഷിയുടെ മുഖങ്ങളിലൊന്നായ സാക്ഷിമഹാരാജാണ്. കോടാനുകോടി രൂപയും വിലമതിക്കാനാവാത്ത മനുഷ്യാധ്വാനവും ഹോമിച്ചുകൊണ്ട് എന്തിനൊരു തെരഞ്ഞെടുപ്പ് നടത്തണമെന്നും രാജ്യത്തിന്‍റെ ഉത്തമ താത്പര്യം മുൻനിർത്തി ഭരിക്കാൻ കഴിവുള്ള, നെഞ്ചുറപ്പുള്ള ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കാൻ അറിവും അനുഭവസന്പത്തുമുള്ള ഒരു സന്യാസിമണ്ഡലവും ഉള്ളപ്പോൾ തെരഞ്ഞെടുപ്പ് എന്ന ഈ മഹാധൂർത്ത് ഒഴിവാക്കിക്കൂടേ എന്നുമാണ് അദ്ദേഹത്തിന്‍റെ ചോദ്യം.

മോദി മന്ത്രിസഭയുടെ ചില "നേട്ടങ്ങൾ'ചൂണ്ടി ക്കാട്ടാം. പ്ലാനിംഗ് കമ്മീഷൻ പിരിച്ചുവിട്ടു. പ്രധാനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു പ്രവർത്തിക്കുന്ന നീതി ആയോഗ് എന്ന ഒരു സംഘത്തെ പകരം വാഴിച്ചു. റിസർവ് ബാങ്ക്, നീതിപീഠങ്ങൾ, സർവകലാശാലകൾ, ബാങ്കിംഗ് മേഖല, മാധ്യമരംഗം, വ്യവസായം, കൃഷി, വിദേശനയം തുടങ്ങി എല്ലാ മേഖലകളിലും സമാനമായ പ്രതിലോമനയങ്ങൾ കഴിഞ്ഞ അഞ്ചുകൊല്ലമായി നടപ്പിലാക്കി വരുന്നു. ഇവയുടെയൊക്കെ സ്വാഭാവിക പരിണാമമാണ് സാക്ഷിമഹാരാജ് പ്രവചിച്ച തെരഞ്ഞെടുപ്പില്ലാത്ത ഭരണവ്യവസ്ഥ.
രാഷ്‌ട്രീയാദർശങ്ങളെക്കുറിച്ചും ഭരണനിർവഹണതത്ത്വങ്ങളെക്കുറിച്ചും പറയുന്പോൾ ഭരണകക്ഷി നേതാക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്: രാജനീതി. ജനനീതി അല്ല, രാജനീതിയാണവർ ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർ തന്നെയാണ് അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെങ്കിൽ അവർ നടപ്പാക്കുന്ന രാജനീതിയുടെ പരിണതഫലങ്ങൾ എന്തൊക്കെ ആയിരിക്കും ഒന്നോർത്തുനോക്കാം.

ഇന്ത്യൻ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണ്. ജനഹിതം മാനിച്ച് ഇന്ത്യയെ ഒരു ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കും. ഫലത്തിൽ പാക്കിസ്ഥാന്‍റെ ഒരിന്ത്യൻ പതിപ്പായിത്തീരും.
സമസ്തമേഖലകളിലും സ്വകാര്യവത്കരണം നടപ്പാക്കും. ഇപ്പോൾത്തന്നെ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. അഞ്ചു വിമാനത്താവളങ്ങൾ വിൽക്കുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ ആകാശവും ഭൂമിയും കടലും മൂലധനശക്തികൾക്കു മുന്നിൽ കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യവത്കരണം ഊർജിതമാക്കിവരുന്നു. വ്യവസായം നടത്തുന്നത് സർക്കാരല്ല വ്യവസായികളായിരിക്കും. പൊതുഭരണമൊഴിച്ച് സമസ്തമേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. വിദേശമൂലധനം അനിയന്ത്രിതമായി ആകർഷിക്കപ്പെടുന്നു.

കൃഷി കർഷകന്‍റെയല്ലാതാകുന്നു. കോർപറേറ്റുകളുടെ സാങ്കേതിക വൈദഗ്ധ്യവും സാന്പത്തികശേഷിയും കൊണ്ട് കാർഷികമേഖല രക്ഷപ്പെടുമത്രേ. ചെറുകിട വ്യാപാരമേഖലയിൽപ്പോലും നേരിട്ടുള്ള വിദേശനിക്ഷേപം വരുന്നു. വിവിധ സേവനമേഖലകളും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും സ്വകാര്യമേഖലയുടെ കരുത്തുറ്റ കരങ്ങളിൽ സുരക്ഷിതമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. റെയിൽവേ സംവിധാനത്തിന്‍റെ സ്ഥാപകരായ ബ്രിട്ടീഷ് ഭരണാധികാരികൾ പോലും ചെയ്യാൻ മടിച്ച തരത്തിലുള്ള സ്വകാര്യവത്കരണശ്രമങ്ങളാണ് ഇപ്പോൾ റെയിൽവേയിൽ നടന്നുവരുന്നത്. കടലിൽതാഴ്ന്നു കിടക്കുന്ന അഴിമതിമലയുടെ ശൃംഗാഗ്രം മാത്രമാണ് റഫാൽ വിമാനമിടപാട്.

അടിസ്ഥാനസൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന രക്ഷാധികാരി മാത്രമായിരിക്കും സർക്കാർ. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷവ്യക്തിത്വത്തെക്കുറിച്ച് നാം മേനി നടിക്കാറുണ്ട്. നാനാത്വം ഒരു ഭൂതകാലപ്രതിഭാസമായി മാറുമോയെന്ന ആശങ്ക വ്യാപകമാണ്. ഒരു മതേതര ഭാരതത്തിനായി ആത്മാവർപ്പിച്ച് സമരം ചെയ്യാൻ പ്രതിജ്ഞാബദ്ധരായി തെരഞ്ഞെടുപ്പിന്‍റെ പടക്കളത്തിലേക്കിറങ്ങാം. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുവരുത്താം.

എസ്.പി. നമ്പൂതിരി, കുറിച്ചിത്താനം