Letters
വിവേചനപരമായ പെരുമാറ്റം
Monday, April 22, 2019 11:47 PM IST
ക്രൈസ്തവസഭകൾ നടത്തുന്ന അവധിക്കാല മതബോധന ക്ലാസുകൾക്കെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ എടുത്ത നിലപാട് വിവേചനപരമാണ്. സ്വന്തം മക്കളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും വിശ്വാസപരിശീലനത്തിലുമൊക്കെ മാതാപിതാക്കൾക്കുള്ള ശുഷ്കാന്തി മറ്റ് ആരിൽനിന്നും പ്രതീഷിക്കാനാവില്ല. ഈ വലിയ ചൂട് കാലാവസ്ഥയിൽ അഞ്ചുവയസ് താഴെ പ്രായമുള്ളവരും 60 വയസിനു മുകളിലുള്ളവരും രോഗികളും ക്ഷീണിതരും ചൂട് ഏൽക്കരുതെന്ന് (പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ) എന്ന മുന്നറിയിപ്പും കാണാനിടയായി.

എന്നാൽ, ഈ കാലഘട്ടത്തിലാണല്ലോ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടന്നത്. അതിനെതിരേ ബന്ധപ്പെട്ടവർ എന്തു മുൻകരുതലുകൾ എടുത്തു? മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികൾക്കായി മിക്ക ജില്ലകളിലും ഇപ്പോഴും രാവിലെ മുതൽ ഉച്ചകഴിഞ്ഞു വരെയുള്ള അങ്കണവാടികൾക്ക് എന്തേ അവധി കൊടുക്കാൻ ഗവൺമെന്‍റ് പ്രേരിപ്പിക്കാത്തത്?

സോജൻ പവ്വത്ത്, തന്പലക്കാട്.