Letters
ലഹരിക്കെതിരേ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം പാഴ്‌വാക്കായി
Monday, April 22, 2019 11:48 PM IST
ആകാശവാണിയിലെ മൻകി ബാത്ത് എന്ന പരിപാടിയിലൂടെ ലഹരിക്കെതിരേ 2014 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണം വെറും പാഴ്‌വാക്കായി മാറിയ അവസ്ഥയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഭാഷണം പത്രങ്ങൾ വലിയ വാർത്തയാക്കിയപ്പോൾ‌ രാജ്യം ലഹരിമുക്തമാക്കപ്പെടുമെന്നുപോലും തോന്നിയിരുന്നു. ആ പ്രഭാഷണത്തിന്‍റെ ചെറിയ ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ: ലഹരിയുടെ ഉപയോഗമാണു രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ലഹരിക്കെതിരേ പോരാടാൻ സർക്കാരിനൊപ്പം ജനങ്ങളും ഒന്നിച്ചുനിൽക്കണം. ലഹരിമുക്ത ഇന്ത്യയാണു സർക്കാർ ലക്ഷ്യമിടുന്നത്. ലഹരിമരുന്നിന്‍റെ ഉപയോഗം സമൂഹത്തിൽ അന്ധകാരവും നാശവുമാണു വിതയ്ക്കുന്നത്. ഇതിന്‍റെ കച്ചവടവും ഉപയോഗവും തടയേണ്ടത് സമൂഹത്തിന്‍റെ പ്രധാന ആവശ്യമാണ്. ഇതിനെ തടയുവാൻ സർക്കാരും ജനങ്ങളും നിയമമേഖലയിലുള്ളവരും ഒന്നിച്ചുനിൽക്കണം.

ലഹരിമരുന്നിനായി നമ്മൾ ചിലവിടുന്ന തുക തീവ്രവാദികളുടെ കൈയിലാണ് എത്തുന്നത്. അതുപയോഗിച്ച് അവർ ആയുധങ്ങൾ വാങ്ങി ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാനാണ് ശ്രമിക്കുന്നത്. അതിർത്തിയിൽ നമ്മുടെ സുരക്ഷ കാക്കുന്ന ജവാന്മാരെ കൊന്നൊടുക്കാൻപോലും അവർ ഈ പണം ഉപയോഗിക്കുന്നുണ്ട്.

ഈ പ്രഭാഷണത്തിൽ ലഹരിവിപത്തിനെ നേരിടാനുള്ള മാർഗനിർദേശങ്ങളും പറഞ്ഞിരുന്നു. പക്ഷേ പറഞ്ഞതെല്ലാം വെറും പാഴ്‌വാക്കുകളായ അവസ്ഥയാണല്ലോ കാണുന്നത്. കേരളത്തിലെ കാര്യം മാത്രം പരിശോധിച്ചാൽ നാലു വർഷം മുന്പ് ലഹരിയുടെ വലിയ പ്രശ്നങ്ങളൊന്നും ഇവിടെ ഇല്ലായിരുന്നു. നിർഭാഗ്യവശാൽ ലഹരിവസ്തുക്കളുടെ ആഗോളതലത്തിലെ വിപണനവും ഉപയോഗവും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയ അവസ്ഥയാണ് കാണുന്നത്. ഒരു പ്രഹസനം പോലെ ലഹരിക്കേസുകൾ പിടികൂടുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നവർ വീണ്ടും തങ്ങളുടെ കച്ചവടം കൂട്ടാനുള്ള ശ്രമങ്ങളാണല്ലോ നടത്തിക്കൊണ്ടിരിക്കുന്നത്. ലഹരിമാഫിയകളെ തടയാനാകാത്തവർക്ക് എങ്ങനെ രാജ്യത്തെ രക്ഷിക്കാനാകുമെന്നു ചിന്തിക്കേണ്ടിവരും.

കെ.ജെ. കുര്യൻ, കൊല്ലംപറന്പിൽ, കാഞ്ഞിരത്താനം