Letters
മാലിന്യനിർമാർജനവും മാലിന്യ സംസ്കരണവും
Thursday, April 25, 2019 11:36 PM IST
സംസ്ഥാനത്തുടനീളം പൊതുസ്ഥലങ്ങളിലും വഴി ഓരങ്ങളിലും പുഴയോരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു. വേനൽക്കാലം ആരംഭിച്ചതോടെ തീ കത്തിക്കുന്നത് ഒരു പതിവുകാഴ്ചയാണ്. തീ കത്തിക്കുന്പോൾ പുറത്തേക്കു വരുന്ന പുകയിൽ ശ്വാസം മുട്ടിയാണ് ജനങ്ങൾ വഴി നടക്കുന്നത്. ജനവാസകേന്ദ്രങ്ങളിൽ ഓരോ ദിവസവും ഓരോ വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു തീ കത്തിക്കുന്നു. മാരകമായ പുകയിൽനിന്നു രക്ഷപ്പെടാൻ കതകും ജനാലയും അടച്ച് വീടിനുള്ളിൽ തടവുകാരനെപ്പോലെ കഴിയേണ്ട അവസ്ഥയാണ്.

കൊച്ചി നഗരത്തിൽ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിനോടു ചേർന്ന് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയ്ക്കു തീ പിടിച്ച് മൂന്നുദിവസം കൊച്ചി നഗരവാസികൾ മാരകമായ വിഷപ്പുകയിൽ മുങ്ങി. മാലിന്യ സംസ്കരണം തികഞ്ഞ പരാജയമാണെന്നതിന് ഇതു തെളിവാണ്.

ആര് എത്ര പറഞ്ഞാലും മാലിന്യം നാലുപാടും വലിച്ചെറിയുന്ന സ്വഭാവം മലയാളിയുടെ മനസിൽനിന്നു മാറുകയില്ല. പ്ലാസ്റ്റിക് കാരിയർ ബാഗിന്‍റെ ഉത്പാദനവും ഉപയോഗവും അടിയന്തരമായി നിരോധിക്കണം.

പ്ലാസ്റ്റിക് കാരിയർ ബാഗിന്‍റെയും കൂടിന്‍റെയും ഉപയോഗം നിരോധിച്ചു കഴിഞ്ഞാൽ ജനങ്ങൾ മറ്റുവഴി കണ്ടെത്തിക്കൊള്ളും. അതുവഴി ഈ നാടിനെ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു രക്ഷിക്കാൻ കഴിയും. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വരവ് നിലച്ചാൽ പിന്നെ ജൈവ മാലിന്യമാണു പ്രശ്നം. മുനിസിപ്പാലിറ്റികളും കോർപറേഷനുകളും ജൈവമാലിന്യം കൃത്യമായി ശേഖരിച്ച് ഒഴിവുള്ള സ്ഥലങ്ങളിൽ കൂട്ടി കന്പോസ്റ്റ് വളം നിർമിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ നാടിനെ മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണം.

ജോസ് ചാക്കോ, മരങ്ങാട്ടുപിള്ളി.