Letters
കേരളം ഭീകരരുടെ വിഹാരകേന്ദ്രമാകരുത്
Monday, May 6, 2019 11:45 PM IST
ഇക്കഴിഞ്ഞ ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ ചാവേർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവിടത്തെ നാഷണൽ തൗഹീദ് ജമാഅത്തെ  (എൻ.ടി.ജെ)യിൽ ഒതുക്കിനിർത്താതെ ഇസ്ലാമിക് സ്റ്റേറ്റ് കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചത് ഐഎസിന്‍റെ ആഗോള നയങ്ങളും പ്രവർത്തനങ്ങളുമായി ശ്രീലങ്കൻ നാഷണൽ തൗഹീദ് ജമാ അത്തെ കെട്ടുപിണഞ്ഞുകിടക്കുന്നതിനാലാണ്. ലോകത്തിലെ വിവിധയിടങ്ങളിലെ മതമൗലികവാദ സംഘടനകളുമായി ഐഎസ് ബന്ധം സ്ഥാപിച്ചെടുത്തിരിക്കുന്നു. ഇത്തരം ബന്ധത്തിലൂടെ ഇപ്പോൾ ലോകത്തിൽ പലയിടത്തും നടക്കുന്ന ഭീകരാക്രമണങ്ങളുടെയും അന്വേഷണം കേരളത്തിൽ വന്നെത്തികൊണ്ടിരിക്കുന്നതായാണു കാണുന്നത്.

ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന്‍റെ ഭാഗമായി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ സുത്രധാരനെന്നു കരുതുന്ന സുഫ്രാൻ ഹാഷിം 2016 നുശേഷം രണ്ടുതവണ കേരളത്തിൽ എത്തിയതിനെക്കുറിച്ചും എൻഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാരീസിൽ ഏഴിടത്ത് നടന്ന ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഫ്രഞ്ച് അന്വേഷണ ഏജൻസി കേരളത്തിൽ എത്തിയിരുന്നു. ഈ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സുബഹാനി ഹാജി മൊയ്തീനെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയാണ് ഫ്രഞ്ച് അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. 2012ൽ ഇംഗ്ലണ്ടിൽ നടന്ന സ്ഫോടനത്തിന്‍റെ അന്വേഷണവും കേരളത്തെ തേടിയെത്തി.

കാഷ്മീരിലെ ആക്രമണത്തെ തുടർന്ന് എൻഐഎ കേരളത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തിൽ നിന്നുള്ള ഐഎസിലേക്കുള്ള റിക്രൂട്ട്മെന്‍റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ അന്വേഷണത്തിലാണ് തടിയന്‍റെവിട നസീർ കുടുങ്ങിയത്. 2007 ഡിസംബർ 10 മുതൽ 22 വരെ വാഗമണ്ണിലെ കോലഹലമേട്ടിൽ നിരോധിത സംഘടനയായ സിമി നടത്തിയ ക്യാന്പ് ഐ എസിന്‍റെ ഒത്താശയോടെയാണെന്ന് കണ്ടെത്തി. ഈ കേസിൽ നാലു മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്.

കണ്ണൂരിലെ കനകമലയിൽ ഐ എസ് നടത്തിയ ക്യാന്പുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പിടിയിലായത്.

മലപ്പുറം സ്ഫോടനത്തിലെ പ്രതികളെ പിടികൂടിയെങ്കിലും, അവരുടെ ഐ എസ് ബന്ധത്തെ കുറിച്ച് അന്വേഷിച്ചില്ലെന്ന പരാതി നിലനിൽക്കുന്നു. കുറ്റിപ്പുറം പാലത്തിനടിയിലെ സ്ഫോടന അന്വേഷണവും കൊല്ലം കളക്ടറേറ്റിലെ സ്ഫോടനാന്വേഷണവും എവിടെയുമെത്താതെ നിൽക്കുന്നു.

ഐഎസ് പശ്ചിമേഷ്യയെ സംഘർഷ ഭൂമിയാക്കി, അവിടെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. അവരുടെ നിലനിൽപ്പിനായി ദക്ഷിണേഷ്യയെ കൂടി സംഘർഷ മേഖലയാക്കുകയാണിപ്പോൾ. ശ്രീലങ്കയിൽ സ്ഫോടന പരന്പര നടത്തിയ ചാവേറുകളിൽ ചിലർ പരിശീലനത്തിനും മറ്റുമായി കേരളത്തിൽ വന്നിട്ടുണ്ടെന്ന് ശ്രീലങ്കൻ സൈനികമേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരിക്കുന്നു.

ഭീകരാക്രമണങ്ങളുടെ അന്വേഷണങ്ങൾ കേരളത്തിലേക്ക് വന്നെത്തുന്നത് കേരള സമൂഹത്തിന് നാണക്കേടാണ്. ഇതു കേരളീയർ സഗൗരവം കാണേണ്ടതുണ്ട്.

മതനിരപേക്ഷതയിൽ ജീവിക്കുന്ന കേരളത്തിലേക്ക് ഭീകരാക്രമണത്തിന്‍റെ തീ പടർത്താൻ നാം അനുവദിക്കരുത്. അതുകൊണ്ട് കേരള സമൂഹം ഒന്നിച്ചു നിന്ന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വരെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. എൻഐഎയും കേരള പോലീസും കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

എം. ജോണ്‍സണ്‍ റോച്ച് അന്പലത്തുമൂല, ചൊവ്വര. പി.ഒ