Letters
കള്ളവോട്ടും കേരളവും
Monday, May 13, 2019 11:28 PM IST
കേരളീയർ വിദ്യാഭ്യാസമുള്ളവരും വിവേകമുള്ളവരുമാണ് എന്നാണ് അറിയപ്പെടുന്നത്. എങ്കിലും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും ആ പേരിനു കളങ്കം ചാർത്തുന്നതാണ്.
ഇപ്പോൾ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായുള്ള റിപ്പോർട്ട് തീർത്തും ലജ്ജാകരം തന്നെയാണ്, അത് ഏതു പാർട്ടിക്കാർ ചെയ്തതായാലും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തോ ഇരുപതോ കള്ളവോട്ട് ചെയ്തതു സാധാരണഗതിയിൽ ഒരാളുടെ ജയപരാജയങ്ങളെ മാറ്റിമറിക്കില്ലായിരിക്കാം. എന്നാൽ, ഇത്ര വിദ്യാഭ്യാസമുള്ള ജനത തങ്ങളുടെ പാർട്ടിയെ ജയിപ്പിക്കാനോ പണത്തിനു വേണ്ടിയോ മറ്റു സൗകര്യങ്ങൾക്കു വേണ്ടിയോ, കള്ളവോട്ട് ചെയ്തു എന്ന് കേൾക്കുന്നതു മലയാളികൾക്കെല്ലാം അപമാനകരമാണ്.

അതു ചെയ്തവരെയും അതിനു പ്രേരിപ്പിച്ചവരെയും കൂട്ടു നിന്നവരെയുമെല്ലാം കഠിനമായി ശിക്ഷിക്കാൻ അധികാരികൾ തയാറാകണം. അതേസമയം തന്നെ കള്ളവോട്ടെന്ന പ്രാകൃത സന്പ്രദായം ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് തെരഞ്ഞെടുപ്പു കമ്മീഷനും ആലോചിക്കണം.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ