Letters
മുൻകരുതലുകൾ അനിവാര്യം
Saturday, May 18, 2019 11:46 PM IST
കഴിഞ്ഞവർഷം ഓഗസ്റ്റ്സെപ്റ്റംബർ മാസങ്ങളിൽ സംഭവിച്ച മഹാപ്രളയത്തിന്‍റെ കെടുതികൾ മാറിയിട്ടില്ല. ഉരുൾപൊട്ടൽ വഴി ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണുകൂടി ആയപ്പോൾ പ്രശ്നങ്ങൾ വർധിത തോതിൽ നിലനിൽക്കുകയാണ്.

ഇനിയും ഉരുൾപൊട്ടൽ ഉണ്ടായാൽ എടുക്കേണ്ട മുന്നറിയിപ്പുകളെപ്പറ്റി ദിനപത്രങ്ങളിൽ വായിച്ചു. എന്നാൽ, ഉരുൾപൊട്ടലിനു കാരണമായ മരംമുറിക്കൽ, മണ്ണെടുപ്പ്, പാറപൊട്ടിക്കൽ എന്നിവ പ്രളയം കഴിഞ്ഞ് എട്ടു മാസമായിട്ടും പരിസ്ഥിതിലോല മേഖലകളിൽ പോലും നിരോധിച്ചിട്ടില്ല. കേരളത്തിലെ 33 അണക്കെട്ടുകൾ പ്രളയ സമയത്ത് അതിവേഗം തുറക്കേണ്ടി വന്നത് അണക്കെട്ടുകളിൽ മണ്ണടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞതുകൊണ്ടാണ്. സംഭരണ ശേഷി പഴയപടിയാക്കാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

കേരളത്തിലെ 44 പുഴകളിൽ 24 പുഴകൾ 1017 കിലോമീറ്റർ നീളത്തിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകിടക്കുന്നതു നീക്കി പുനരുജീവിപ്പിക്കണമെന്ന് 201819 ലെ കേരള ബജറ്റിൽ പറയുന്നുണ്ട്. അതിനായി 25 കോടി രൂപ പ്രൊവിഷനും കൊടുത്തിട്ടുണ്ട് എന്നല്ലാതെ ഒരു നടപടിയും ചെയ്തു കാണുന്നില്ല. ഭൂഗർഭജലം ഇല്ലാത്ത അവസ്ഥ തരണം ചെയ്യണമെങ്കിൽ പുഴകളുടെ സംഭരണശേഷി കൂട്ടണം.

തോട്ടപ്പള്ളി സ്പിൽവേ ആഴം കൂട്ടുന്നതിന് 40 കോടി 201819 ബജറ്റിലുണ്ട്. ഒന്നും തുടങ്ങിക്കാണുന്നില്ല. മേൽപ്പറഞ്ഞ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തില്ലെങ്കിൽ അടുത്ത മഴക്കാലത്ത് ഒരു അതിതീവ്രമഴ വന്നാൽ കേരളത്തിന്‍റെ സ്ഥിതി വീണ്ടും വഷളാകാം.

കെ. ഭരത്കുമാർ, റിട്ട. എൻജിനിയർ, ഹരിപ്പാട്.