Letters
നിയമനിഷേധങ്ങൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കണം
Saturday, May 18, 2019 11:47 PM IST
നാട്ടിലെന്പാടും മുങ്ങിമരണങ്ങളും റോഡ് അപകടങ്ങളും വർധിച്ചുവരുന്നു. മരിക്കുന്നവരേക്കാൾ എത്രയോ മടങ്ങ് ആളുകൾ അംഗവിഹീനരും ശയ്യാവലംബികളുമായി അവർക്കും കുടുംബത്തിനും തീരാദുഃഖമായി കഴിയുന്നു. ഇവർ കുടുംബത്തിന്‍റെ അത്താണിയും പ്രതീക്ഷയും ആകുന്പോൾ വേദന തീരാവേദന ആകുന്നു.

അശ്രദ്ധയും അമിതവേഗവും തന്നെയാണ് റോഡപകടങ്ങളുടെ മുഖ്യകാരണം. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റില്ലാതെയും രണ്ടുപേരിൽ കൂടുതലുള്ളതുമയ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം തുടങ്ങിയ നിയമനിഷേധങ്ങൾ അധികാരികൾ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു. കണ്ടാലും നൂറോ ഇരുനൂറോ രൂപ വാങ്ങി വിട്ടയക്കുന്നതിൽ കാര്യമില്ല. നിയമം ലംഘിക്കുന്നവരിൽനിന്നു നല്ല തുക ശിക്ഷയായി ഈടാക്കുക മാത്രമല്ല കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ആഴ്ചകളോ മാസങ്ങളോ സസ്പെൻഡ് ചെയ്യുകയും വേണം. അപ്പോൾ, നിയമം താനേ അനുസരിച്ചു കൊള്ളും.

അതുപോലെ ഏറെ ആശങ്കയും ആകുലതയും വേദനയും ഉണ്ടാക്കുന്നതാണ് ഇവിടത്തെ കഞ്ചാവ്മയക്കുമരുന്ന് സാന്നിധ്യം. ചെറുപൊതികൾ മുതൽ കിലോ കണക്കിനു വരെ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പിടിച്ചെടുക്കുന്നുണ്ട്. ഇതിൽ എത്രയോ ഇരട്ടി പിടിക്കപ്പെടാതെ ഇവിടെ ഉപയോഗിക്കുന്നുണ്ടാവും. അക്രമം, മോഷണം, സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത തുടങ്ങിയ എല്ലാ തിന്മകൾക്കും പിറകിൽ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സാന്നിധ്യം തെളിയാറുണ്ട്.

പിടിക്കപ്പെടുന്ന കുറ്റവാളികളിൽ പലരും മാനസികനിലതെറ്റിയവർ എന്ന ആനുകൂല്യം നേടി രക്ഷപ്പെടുന്നതും കാണാം. കഞ്ചാവിനും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവർ മാനസിക രോഗികൾ ആയിത്തീരാം. കേരളം ഭ്രാന്താലയമാകാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും ഉണർന്നു ചിന്തിക്കണം.

ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കി കടുത്ത ശിക്ഷ ഉറപ്പാക്കണം. പണമോ സ്വാധീനമോ ഉപയോഗിച്ച് ഇത്തരം പ്രതികൾ രക്ഷപ്പെട്ടുകൂടാ. കുറ്റവാളികൾക്കു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ അമാന്തിച്ചുകൂടാ.

എൻ.വി. ജോർജ് ഞെഴുകുംകാട്ടിൽ, പാലാവയൽ.