Letters
വേനലവധിയും മുങ്ങിമരണവും
Monday, May 20, 2019 12:33 AM IST
പരീക്ഷ കഴിഞ്ഞ് അവധിയാകുന്നതോടെ പലയിടത്തും കുട്ടികളുടെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവധിക്കാലത്ത് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. കുഞ്ഞുങ്ങൾ ബന്ധുഭവനങ്ങളിൽ പോകുന്പോഴും മുതിർന്നവർ കൂടെയില്ലാതെ പുഴയിൽ കുളിക്കാൻ ഇറങ്ങുന്പോഴും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. നീന്തൽ അറിയുന്നവർ പോലും പരിചിതമില്ലാത്ത പുഴകളിൽ കുളിക്കാൻ ഇറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തും.

ഗവൺമെന്‍റ് സ്കൂൾതലത്തിൽ നീന്തൽക്കുളങ്ങൾ നിർമിക്കുകയും നീന്തൽ പരിശീലനത്തിന് നടപടി സ്വീകരിക്കുകയും പിടിഎയെ അതിന്‍റെ ചുമതല ഏൽപ്പിക്കുകയും വേണം.‌ പഞ്ചായത്തുകൾക്കും അക്വാറട്ടിക് ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും നീന്തൽ പരിശീലനം നൽകാൻ കഴിയും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ വയ്ക്കുകയും കുട്ടികൾക്ക് ബോധവത്കരണ ക്യാന്പുകൾ നടത്തുകയും വേണം.

യൂറോപ്യൻ രാജ്യങ്ങളിൽ നീന്തൽ സ്കൂൾ പഠനത്തിന്‍റെ ഭാഗമായിട്ടുണ്ട്. നീന്തൽ പഠിക്കുന്ന കുട്ടികൾ ആരോഗ്യത്തിലും പഠനത്തിലും ആത്മവിശ്വാസത്തിലും മുൻപന്തിയിലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് അധികാരികൾ വേണ്ട ശ്രദ്ധകൊടുക്കണം.

ബെന്നി വാളികുളം, ഉപ്പുതറ