Letters
കുറ്റപ്പെടുത്തേണ്ടത് അധ്യാപകരെത്തന്നെയോ?
Saturday, June 1, 2019 10:47 PM IST
വിദ്യാഭ്യാസരംഗത്ത് ഇന്ന് അനിവാര്യമായ ദിശമാറ്റത്തെക്കുറിച്ചു ഡോ. ടി.എം.ജോസഫ് മേയ് 22നു ദീപകയിൽ എഴുതിയ ലേഖനം കാലോചിതംതന്നെ. ഈ വിഷയത്തിൽ ചിലതു പറയാതിരിക്കുന്നത് അധ്യാപനമെന്ന പാവനകർമം ശരിയായി നിർവഹിക്കുന്ന ഗുരുശ്രേഷ്ഠരെ അവഗണിക്കലാകുമെന്നു തോന്നുന്നതിനാൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടട്ടെ. "അധ്യാപനം ബ്രഹ്‌മയജ്ഞഃ' എന്നാണല്ലോ പ്രമാണം.

വിദ്യാഭ്യാസമേഖലയിൽ ഇന്ന് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥഅനുഭവിക്കുന്നത് അധ്യാപകരാണ്. വിദ്യാഭ്യാസരംഗം വ്യാപകമായി സ്വകാര്യമേഖലയ്ക്ക് അധീനമാവുകയും തൊഴിൽവിദ്യാമേഖല വിദേശഗമനത്തിനുള്ള ഏകജാലകമായി മുദ്രയടിക്കപ്പെടുകയും ചെയ്തതോടെ അടിസ്ഥാനശാസ്ത്രങ്ങളും മാനവികവിഷയങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അനാകർഷകങ്ങളായി. ഇന്നു പല സ്വകാര്യസ്ഥാപനങ്ങളും വിദ്യാർഥികളെ ആകർഷിക്കുന്നതു വിദേശത്തു ജോലിസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയുള്ള അക്കരപ്പച്ചകൾ ചൂണ്ടിക്കാട്ടാത്ത സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അധികവും ലക്ഷ്യബോധമില്ലാതെയാണു നീങ്ങുന്നത്.

പൊതുവിൽ അനായാസമായി ജയിച്ചുപോകാമെന്ന ധാരണയും ഒട്ടും മോശമല്ലാത്ത പോക്കറ്റുമണിയും ബൈക്കുകളുടെയും കാറുകളുടെയും സുലഭതയും കൂടിയായപ്പോൾ ഫ്രീക്കന്മാർ കോളജിൽ വരുന്നതു പഠിക്കാനല്ലെന്നായി. അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ അജീർണം ബാധിച്ചവനു കഞ്ഞിവയ്ക്കുന്നവന്‍റെ അവസ്ഥയിലുമായി!

ഏതു പ്രശ്നത്തിലും കയറി ഇടപെടുന്ന ഓരോ വിഭാഗീയ കമ്മീഷനുകൾ, വിദ്യാർഥികളുമായി സ്വതന്ത്രമായി ഇടപെടുന്നതിൽ അധ്യാപകനു കൂച്ചുവിലങ്ങുകൾ തീർക്കുന്നു! കോളജിലെ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച പ്രശ്നത്തിൽ പല കമ്മീഷനുകളും ഇടപെട്ടത് ഓരോ പ്രശ്നത്തിനും ഏതെല്ലാംവിധത്തിൽ നിറപ്പകർച്ചകളും മാർഗഭ്രംശങ്ങളും വരാമെന്നതിന്‍റെ ചൂണ്ടുപലകകളാണ്! ഓരോ വിദ്യാർഥിയുമായി ഇടപെടുന്ന അധ്യാപകൻ, അതതു വിദ്യാർഥിയുടെ ജാതിമതവർഗലിംഗ ഗണനകൾ നടത്തിയേ മതിയാകൂ എന്ന ദുരവസ്ഥയാണ് ഇതുമൂലമുളവാകുന്നത്.

പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന വിദ്യാർഥിയെ നിയന്ത്രിക്കാൻകഴിയാത്ത അവസ്ഥ തനിക്കുണ്ടായതായി ഈയിടെ ഒരു അധ്യാപകൻ പറയുകയുണ്ടായി. അനുസരണയില്ലാത്ത വിദ്യാർഥികളെ നിയന്ത്രിക്കാൻ അധ്യാപകൻ ഇന്നു ബന്ധപ്പെട്ട കമ്മീഷനുകളെ വിളിക്കേണ്ടിവരുമെന്ന അവസ്ഥയായിരിക്കുന്നു. ഈ ദുരവസ്ഥ അധ്യാപകനെ നിഷ്ക്രിയനാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ഗസ്റ്റ് ഫാക്കൽറ്റിയെന്ന അധാർമികതയും വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പത്തും അതിലേറെയും വർഷങ്ങളായി ഗസ്റ്റ് അധ്യാപകർ കൈകാര്യം ചെയ്യുന്ന എത്രയോ തസ്തികകളാണ് ഇന്നുള്ളത്! വർഷങ്ങളോളം പരിചയമുള്ള അധ്യാപകർ വിഷയം കൈകാര്യം ചെയ്യേണ്ട സ്ഥാനത്താണ് ഗസ്റ്റ് അധ്യാപകർ പലരും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിപ്പോകുന്നത്. ഈയവസ്ഥ വർഷങ്ങളോളം തുടരുന്ന ഒരു ഡിപ്പാർട്ട്മെന്‍റിന്‍റെ അവസ്ഥയെന്താണ്? ധനലുബ്‌ധിന്‍റെ പേരിലുള്ള ഈ ഗസ്റ്റ് സന്പ്രദായം അവസാനിപ്പിച്ചാലേ നമ്മുടെ വിദ്യാഭ്യാസം മെച്ചപ്പെടൂ.

വിദ്യാഭ്യാസരംഗത്ത് എയ്ഡഡ് മേഖലയുടെ സേവനം വളരെ വലുതാണ്. കേരളമിന്ന് സാന്പത്തികമായി മുൻപന്തിയിലെത്തിയതിനു മുഖ്യകാരണം ഇവിടത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയാണ്. ഏതൊരധ്യാപകനും അധ്യാപനരംഗത്തേക്ക് കടന്നുവരുന്നത് സദ്ഭാവനകളോടെയാണ്. എന്നാൽ, അതിനു ശേഷമുള്ള ദുരനുഭവങ്ങൾ ഏതൊരാളുടെയും മനോവീര്യവും കർമശേഷിയും കെടുത്തിക്കളയും. ഒരു എയ്ഡഡ് സ്ഥാപനത്തിൽ ജോലി നേടുന്ന ഒരധ്യാപകൻ തനിക്കർഹതപ്പെട്ട ശന്പളമൊന്നു വാങ്ങിയെടുക്കണമെങ്കിൽ എത്രമാത്രം കഷ്‌ടപ്പെടണമെന്ന് ആ രംഗവുമായി ബന്ധപ്പെട്ടവർക്കേ അറിയൂ! സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നു പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് എയ്ഡഡ് മേഖലയെ വേട്ടയാടുന്നു.

വർഷങ്ങളായി സ്കൂളുകളിൽ ജോലിചെയ്തിട്ടും ഇന്നും ശന്പളമില്ലാത്തതിനാൽ ഒഴിവുസമയങ്ങളിൽ കടകളിൽ നിൽക്കാനും ഓട്ടോറിക്ഷ ഓടിക്കാനും കാറ്ററിംഗ് ജോലികൾക്കും പോകുന്ന എത്രയോ അധ്യാപകരുണ്ട് ഇന്നും കേരളത്തിൽ! തെരുവുവിളക്കിന്‍റെ വെളിച്ചത്തിൽ പഠിച്ചും കൂലിപ്പണികൾ ചെയ്തും രാഷ്‌ട്രത്തലവന്മാർവരെയായവരുടെ കദനകഥകളല്ല ഇന്നു ലോകത്തിന്‍റെ കരളലിയിക്കുന്നത്. കേരളത്തിലെ എയ്ഡഡ് അധ്യാപകരുടെ കഥകളാണ്. അഴിമതിയിൽ മുങ്ങിയ നമ്മുടെ ഓഫീസുകളുടെ ക്രൂരതയുടെ തീവ്രതയറിയാൻ എന്‍റെ അനുഭവകഥകൾതന്നെ ധാരാളം.

ഇരുപത്തെട്ടുവർഷം കോളജിൽ പഠിപ്പിച്ച് നാലുവർഷംമുന്പ് വിരമിച്ച ഒരധ്യാപകനാണു ഞാൻ. സർവീസിലിരുന്ന ഒരുമാസം പോലും അർഹമായ ശന്പളം അതതു മാസം എനിക്കു കിട്ടിയിട്ടില്ല. അർഹമായ പെൻഷനും ഇന്നും കിട്ടുന്നില്ല. കോളജ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ അഴിമതിക്കെതിരേ നിന്നതാണ് എന്നെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചത്. തീവ്രമായ ദുരിതങ്ങൾ ഏതൊരാളുടെയും ആത്മാർഥതയ്ക്കു മങ്ങലേൽപ്പിക്കാനാണു സാധ്യത. മേൽപറഞ്ഞ ദുഃസ്ഥിതികൾക്കു പരിഹാരം കാണാതെ കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല മെച്ചപ്പെടാൻ പ്രയാസമാണ്.

ഡോ. സി.ടി.ഫ്രാൻസിസ്, മുതലക്കോടം