Letters
വിലകുറഞ്ഞ പകപോക്കൽ
Monday, June 17, 2019 11:06 PM IST
ഭാരതസർക്കാരിന്‍റെ മുഖ്യ സാന്പത്തികോപദേഷ്ടാവ്, ധനകാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ തുടങ്ങിയ നിലകളിലെല്ലാം സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഡോ. മൻമോഹൻ സിംഗ് 2004 മുതൽ തുടർച്ചയായി പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി പദത്തിലെത്തിച്ചേർന്ന നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം ഇന്ത്യയുടെ സന്പദ്ഘടനയ്ക്കേറ്റ വലിയ പ്രഹരമായിരുന്നു എന്നതു ഭാരതീയരായ എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ആ  കുത്സിത പ്രവർത്തനത്തെ ആസൂത്രിതമായ കൊള്ളയും നിയമാനുസൃതമായ പിടിച്ചുപറിയുമെന്നു ഡോ. മൻമോഹൻ സിംഗ് വിശേഷിപ്പിച്ചതു കേവലമായ ഒരു സത്യം മാത്രമാണ്.

അതിന്‍റെ പേരിൽ മുൻ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എൺപത്തിയാറുകാരനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു നൽകാതിരിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനം വിലകുറഞ്ഞ പകപോക്കൽ മാത്രമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയിലെ പ്രധാനമന്ത്രിക്ക് ഇതു ഭൂഷണമല്ല.

ജോർജ് തോമസ് മുരിക്കനാട്ട്, ഫാത്തിമാപുരം, ചങ്ങനാശേരി