Letters
കേരളീയർ മതേതരത്വത്തിൽ വിശ്വസിക്കുന്ന വിദ്യാസന്പന്നർ
Saturday, June 22, 2019 11:23 PM IST
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്തുകൊണ്ടു മോദിതരംഗം ഉണ്ടായില്ല എന്ന ചോദ്യം പലരും സ്വയം ചോദിച്ചിട്ടുണ്ടാകും. ബഹുഭൂരിപക്ഷം കേരളീയരും മതേതരത്വത്തിൽ വിശ്വസിക്കുന്ന വിദ്യാസന്പന്നരാണ് എന്നതാണ് ആ ചോദ്യത്തിനുത്തരം. മോദി നയിക്കുന്ന ബിജെപിക്കു വോട്ടുചെയ്യാതിരിക്കാൻ അടുത്തകാലത്ത് ജമ്മുവിലെ കഠുവയിൽ നടന്ന പൈശാചികമായ ഒരു സംഭവം മാത്രം മതിയാകും.

വർഗീയവെറിപൂണ്ട കുറേ നരാധമന്മാർ എട്ടുവയസുള്ള ഒരു പിഞ്ചുബാലികയെ ദിവസങ്ങളോളം മൃഗീയവും നിന്ദ്യവുമായ രീതിയിൽ പീഡിപ്പിച്ചു പിച്ചിച്ചീന്തി കൊലപ്പെടുത്തി. രാജ്യത്തെ ഞെട്ടിച്ച, ലോകത്തിനു മുന്പിൽ നാം തലകുനിച്ചുപോയ ഈ പൈശാചികതയെ ശക്തമായി അപലപിക്കാൻപോലും ബിജെപിയുടെ അനിഷേധ്യ നേതാവും പ്രധാനമന്ത്രിയുമായ മോദി അന്ന് തയാറായില്ല. പ്രതികളെ പിന്തുണച്ച് ചില ബിജെപിക്കാൻ പ്രകടനം നടത്തുകവരെ ചെയ്തു.
ഇങ്ങു കേരളത്തിൽവരെ സംഘപരിവാറുകാരനായ ഒരു ചെറുപ്പക്കാരൻ ഈ നിന്ദ്യമായ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തുവന്നു. അതുപോലെ പശുവിന്‍റെ പേരിൽ എത്രയോ പേരാണ് നിഷ്ഠുരമായ മർദനമേറ്റു കൊല്ലപ്പെട്ടത്! ഇത്തരം സംഭവങ്ങളൊന്നും വിദ്യാസന്പന്നരായ കേരളീയർ മറക്കില്ല. കേരളത്തിൽ മോദി തരംഗമുണ്ടാകാത്തതിന്‍റെ കാരണവും ഇതുതന്നെയാണ്.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ