Letters
വേലിതന്നെ വിളവ് തിന്നുന്നു
Sunday, June 23, 2019 11:14 PM IST
അധ്യാപകർ വിദ്യാർഥികൾക്കു തീർച്ചയായും മാതൃകയാകേണ്ടതാണ്. റിസൾട്ട് മെച്ചപ്പെടുത്താൻ പരീക്ഷാപേപ്പറിൽ കൃത്രിമം കാണിക്കുന്നതിന്‍റെ ഔചിത്യം ഒട്ടുംതന്നെ മനസിലാകുന്നില്ല. ആശാന് അക്ഷരമൊന്നു പിഴച്ചാലത്തെ അപകടം ആർക്കാണറിയാത്തത്? ഏതായാലും സംഗതികൾ മലയാളികൾക്കാകെ നാണക്കേടാണു വരുത്തിവച്ചിരിക്കുന്നത്.

ബേബി സ്റ്റീഫൻ, പുത്തൂർ, തൊടുപുഴ