Letters
ഡിഗ്രി ഏകജാലക പ്രവേശനത്തിലെ കാലതാമസം
Sunday, July 7, 2019 2:04 AM IST
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി ഒരു കോഴ്സും കലാലയവും കണ്ടെത്തുക എന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ അധ്വാനമായിത്തീർന്നിരിക്കുകയാണ്. ഇതിൽ ആർട്സ് ആൻഡ് സയൻസ് കോളജ് തലത്തിലെ അഡ്മിഷൻ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കേരളത്തിൽ ഈ രംഗത്ത് കേരള, മഹാത്മാഗാന്ധി, കാലിക്കട്ട്, കണ്ണൂർ എന്നീ നാലു സർവകലാശാലകളും അവയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആവശ്യത്തിനു കോളജുകളും പ്രസ്തുത കോളജുകളിൽ ആവശ്യത്തിലധികം ഡിഗ്രി സീറ്റുകളും നിലവിലുണ്ട്. കോളജുകളുടെ എണ്ണത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു താങ്ങാനാവുന്നതിൽ കൂടുതൽ ഭാരമുണ്ടെന്നും കോഴ്സുകളുടെ എണ്ണത്തിൽ പുരോഗതിയുണ്ടെങ്കിലും നൂതനമായ കോഴ്സുകൾ ആകാമെന്നുള്ളതുമാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. ഇവിടെ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട കാര്യം ഡിഗ്രി അഡ്മിഷനുകളിലെ കാലതാമസം ഒഴിവാക്കുകയെന്നതാണ്.

നമ്മുടെ സർവകലാശാലകളിൽ ഇപ്പോൾ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ഏക ജാലക സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഠന നിലവാരമുള്ള കുട്ടികൾക്ക് അഡ്മിഷൻ സുഗമമാക്കാനും വീട്ടിലിരുന്നുകൊണ്ടുതന്നെ, ഏത് കോഴ്സിലും കോളേജിലും അഡ്മിഷൻ നേടാനും ഏക ജാലക സംവിധാനം വളരെ എളുപ്പമാണ്. ഇങ്ങനെയെങ്കിൽത്തന്നെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരിധിയിലാണ് ഉന്നത പഠനത്തിന് ഏറ്റവും തിരക്കും ബുദ്ധിമുട്ടും അനുഭവപ്പെടുന്നത്.

കേരളത്തിൽ 4,27,000 കുട്ടികൾ പത്താംതരം പാസാകുന്നുണ്ട്. ഏതാണ്ട് കുറ്റമറ്റ തരത്തിൽ പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കുന്നുണ്ട്. പ്ലസ് വൺ അഡ്മിഷനുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ കുറവുള്ള ഡിഗ്രി അഡ്മിഷന് നാലിരട്ടിയിലധികം സമയമെടുക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു. ഈ കാലദൈർഘ്യം മൂലം ഒട്ടുമിക്ക കോളജുകളിലും കുറെയധികം ഡിഗ്രി സീറ്റുകൾ ഒഴിവായി കിടക്കുകയും ചെയ്യും. കാലദൈർഘ്യമില്ലാതെ അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കി ജൂൺ ആദ്യ വാരത്തിൽ ഡിഗ്രി ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

അഗസ്റ്റിൻ ജോർജ്, പുത്തൻപുരയ്ക്കൽ, രാമപുരം