Letters
കസ്റ്റഡി മരണത്തിൽ ഉചിതമായ നടപടി‌
Wednesday, July 10, 2019 10:52 PM IST
രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെമേൽ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത നടപടി ഉചിതമായി. മാറ്റം ഉൾക്കൊള്ളാനാകാത്ത ചില പോലീസുകാർ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നതിന് തെളിവാണ് രാജ്കുമാറിന്‍റെ കസ്റ്റഡിമരണം. സാമൂഹികാവസ്ഥ എങ്ങനെ മാറിയാലും തങ്ങളിൽ കുറച്ചുപേർക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ചില പോലീസുകാർ കരുതുന്നത്. കുറ്റാരോപിതരോടു പോലീസ് പാലിക്കേണ്ടതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പത്തു നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് പലരേയും അറസ്റ്റ് ചെയ്യുകയും ലോക്കപ്പിലിട്ട് മർദിക്കുകയും ചെയ്യുന്നത്.

കുറ്റാരോപിതരെ അറസ്റ്റു ചെയ്യാം. എന്നാൽ, ഇവരുടെമേൽ പീഡനമുറകൾ പ്രയോഗിക്കാൻ പോലീസിന് അധികാരമില്ല. പ്രതികൾ നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കോതിയിൽ കുറ്റപത്രം സമർപ്പിക്കുകയാണ് പോലീസുകാരുടെ ജോലി. കസ്റ്റഡിയിൽ എടുത്ത പ്രതികളെ മർദിക്കാൻ അവർക്ക് ഒരു അധികാരവുമില്ല. അവർ കുറ്റക്കാരാണോയെന്നു നിശ്ചയിക്കേണ്ടത് കോടതിയാണ്.

കോടതി കുറ്റക്കാരാണെന്നു വിധികൽപ്പിക്കുന്നവർക്ക് കിട്ടുന്ന പരിരക്ഷപോലും ഇപ്പോൾ കുറ്റാരോപിതർക്കു കിട്ടുന്നില്ല. കുറ്റക്കാരനു ജയിലിൽ ഭക്ഷണവും ജോലിയും കൂലിയും മറ്റു സൗകര്യങ്ങളും കിട്ടുന്നു. കുറ്റാരോപിതനു പോലീസിന്‍റെ അതിനീചമായ പെരുമാറ്റവും മർദനവുമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഈ നില മാറണം.

ലോക്കപ്പിലിട്ടു മർദനം നടത്തുന്ന പോലീസുകാർക്ക് ഒരു നിയമ പരിരക്ഷയും പാടില്ല. അവരെ കുറ്റവാളികളെപ്പോലെ തന്നെ നിയമപരമായി കൈകാര്യം ചെയ്യണം. നിയമം ലംഘിക്കുന്ന പോലീസുകാർക്ക് നെടുങ്കണ്ടത്തെ അറസ്റ്റിലായ പോലീസുകാരുടെ അനുഭവം ഒരു പാഠമാകട്ടെ.

എം. ജോൺസൺ റോച്ച്, അന്പലത്തുമൂല, ചൊവ്വര.