Letters
ഇവിടെ ഈ മാധ്യമങ്ങൾകൂടി ഇല്ലായിരുന്നെങ്കിൽ
Wednesday, July 17, 2019 11:39 PM IST
ഒരു കാലഘട്ടത്തിലും ബാധിക്കാത്ത ജീർണത ഇപ്പോൾ മാധ്യമങ്ങളെ ബാധിച്ചിരിക്കുന്നതായി സ്വദേശാഭിമാനി കേസരി പുരസ്കാരങ്ങൾ നല്കിക്കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. പെയ്ഡ് ന്യൂസ് ഒരു തുടർക്കഥയായി തുടരുന്നു, വർഗീയ കോർപറേറ്റ് താത്പര്യങ്ങൾക്കു വഴങ്ങി നിലകൊള്ളുന്നു എന്നൊക്കയാണു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

മാധ്യമങ്ങളിലെ ഒരു ന്യൂനപക്ഷത്തിന്‍റെ വഴിവിട്ടപോക്ക് നാം മനസിലാക്കുന്നതിനോടൊപ്പം മറ്റൊരു സത്യംകൂടി അംഗീകരിക്കേണ്ടതുണ്ട്. പൊതുഖജനാവിന്‍റെ മുതൽ മുടക്കില്ലാതെ തുടങ്ങുകയും നടത്തപ്പെടുകയും ചെയ്യുന്ന സ്വകാര്യസ്ഥാപനങ്ങളാണ് ജനാധിപത്യത്തിന്‍റെ നാലാം തൂണായ ഇന്ത്യയിലെ ബഹുഭൂരിപക്ഷ മാധ്യമങ്ങളും. ജനാധിപത്യത്തിന്‍റെ മറ്റു മൂന്നു തൂണുകളുടെയും എല്ലാ തലങ്ങളെയും തീറ്റിപ്പോറ്റുന്നത് പൊതുഖജനാവിൽനിന്നുള്ള ധനംകൊണ്ടാണ്. അതേസമയം ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങൾ സ്വകാര്യമേഖലയിലാണെന്ന യാഥാർഥ്യം എല്ലാവരും വിസ്മരിക്കുന്നു.

മാധ്യമങ്ങൾക്ക് അവരുടേതായ ലക്ഷ്യവും ലാഭതാത്പര്യവും കച്ചവടതന്ത്രങ്ങളും ഉണ്ടെന്നതു ശരിതന്നെ. ഇതു കണ്ടറിഞ്ഞ് സ്വാർഥ താത്പര്യക്കാർ ചില മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കൈയിലെടുത്ത് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടാവാം. സാമൂഹ്യപ്രതിബദ്ധത എന്ന മാധ്യമധർമം മറന്ന്, കോർപറേറ്റ് രാഷ്‌ട്രീയ അവിഹിത ബന്ധം ചില മാധ്യമപ്രവർത്തകർ സ്ഥാപിച്ചിരിക്കുന്നുവെങ്കിലും അഴിമതികളും പച്ചയായ യാഥാർഥ്യങ്ങളും സമൂഹമധ്യത്തിൽ കൊണ്ടുവരുന്നത് മാധ്യമങ്ങളാണ് .

മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന സാമൂഹ്യതിന്മകളെ നിയമനിർമാണ സഭകളിൽ അവതരിപ്പിക്കുന്ന ഒരു ജോലിയേ തങ്ങൾക്കുള്ളൂ എന്ന ബോധമാണ് നമ്മുടെ ജനപ്രതിനിധികളിൽ കണ്ടുവരുന്നത്. പാർലമെന്‍ററി സഭകളിലെ അംഗങ്ങൾ അഴിമതികളെയും സമൂഹസത്യങ്ങളെയും കണ്ടെത്തി, പഠിച്ച് തെളിവുകൾ നിരത്തി പാർലമെന്‍ററി സഭകളിൽ അവതരിപ്പിക്കുന്നത് തുലോം വിരളമായി മാറിയിരിക്കുന്നു. അതേസമയം, നാം  അറിഞ്ഞുഞെട്ടിയ അഴിമതി വിളയാട്ടങ്ങൾ സമൂഹമധ്യത്തിൽ കൊണ്ടുവന്നത് അഴിമതിക്കാരാണെന്നു പലരും പരിഹസിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളാണ്. ഈ  സമൂഹത്തിന്‍റെ പരിഛേദം തന്നെയാണ് മാധ്യമങ്ങളും.

മാധ്യമകോർപറേറ്റ് രാഷ്‌ട്രീയ അവിഹിതബന്ധം നിലനിൽക്കുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കുന്നതോടൊപ്പം പൊതുജനങ്ങളുടെ പണത്തിൽനിന്നു ഭാരിച്ച ‍ശന്പളവും മറ്റു ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് ലെജിസ്ലേറ്റീവും ജൂഡീഷറിയും എക്സിക്യൂട്ടീവും കാട്ടിക്കൂട്ടുന്ന അഴിമതികളുടെ ഭീകരത കണ്ടു നിസഹായരായി വിറങ്ങലിച്ചു നിൽക്കുന്ന ഒരു സമൂഹത്തിലെ അംഗങ്ങളാണ് നാമെന്നു മറക്കരുത്. എക്സിക്യൂട്ടീവ് അഴിമതികൾ കാണിച്ചാൽ അവരെ പരമാവധി സംരക്ഷിച്ചു നിലനിർത്താൻ അവരവരുടേതായ സംഘടനകൾ രംഗത്തുണ്ട്. അതിനായുള്ള കരുത്തും സംഘടനകൾ നേടിയിട്ടുണ്ട്.

അടിമുടി പൊതുജനങ്ങളുടെ ചെലവിൽ ജീവിക്കുന്ന മറ്റു മൂന്നു ജനാധിപത്യ തൂണുകളെക്കാളും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉണർന്നു പ്രവർത്തിക്കുന്നവരാണ് സ്വകാര്യ ബിസിനസുകാരായ മാധ്യമങ്ങളും അവരുടെ തൊഴിലാളികളായ മാധ്യമപ്രവർത്തകരും. മാധ്യമങ്ങളെ മാത്രമേ മറ്റു മൂന്നു ജനാധിപത്യ തൂണുകൾക്കും അല്പമെങ്കിലും പേടിയുള്ളൂ. ആ പേടി കൂടിയില്ലായിരുന്നെങ്കിൽ അവരെല്ലാം നമ്മെ പിടിച്ചുനിർത്തി നമ്മുടെ പോക്കറ്റിൽ നിന്നു കൈക്കൂലി കൈയിട്ട് എടുക്കുമായിരുന്നു.

എം. ജോൺസൺ റോച്ച്, അന്പലത്തുമൂല, ചൊവ്വര