Letters
നവകേരളം വൃദ്ധരുടെ അനാഥക്കൂടാരങ്ങൾ
Tuesday, January 7, 2020 8:24 PM IST
നവകേരളം കർഷകരെപ്പോലെ തൊഴിലന്വേഷകർക്കും സൗഭാഗ്യകേരളമല്ല. തൊഴിൽ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ അന്യദേശങ്ങളിൽ തൊഴിൽ നേടി താത്കാലികമായി അവിടെ വാസമുറപ്പിക്കുന്നു. പിന്നെ സമീപസ്ഥലങ്ങളിൽനിന്ന് ഇണയെ കണ്ടെത്തി, നാട്ടിൽ വന്ന് വിവാഹത്തിനു ശേഷം മാതാപിതാക്കൾ ഉൾപ്പെടെ രക്തബന്ധത്തിൽപ്പെട്ടവരെയെല്ലാം വിട്ട് സുഖങ്ങളുടെ പറുദീസാനാട്ടിൽ സ്ഥിരതാമസമാക്കുന്നു. അതോടെ മാതാപിതാക്കൾ അനാഥരാകുന്നു.

നാട്ടിലെ കോൺക്രീറ്റ് കൂടാരങ്ങളിൽ മാതാപിതാക്കൾ തനിച്ചാകുന്പോൾ രോഗപീഡകളായിരിക്കും ക്ഷണിക്കപ്പെടാത്ത അവരുടെ അതിഥികൾ. കുടുംബജീവിതത്തിന്‍റെ തുടക്കത്തിൽ ഒരേ മുറിയിൽ ശയിച്ചിരുന്ന ഭാര്യാഭർത്താക്കന്മാർ രണ്ടു മുറികളിലായി കിടക്ക വിരിക്കുന്നത് കൂർക്കംവലി, ചുമ, ശ്വാസംമുട്ടൽ, ഞെട്ടിയുണരൽ തുടങ്ങിയവയുടെ പേരിലായിരിക്കും.

രാത്രികാലത്ത് മരണത്തിന്‍റെ സുഹൃത്തുക്കളായ ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ അതിഥികൾ ഒറ്റയ്ക്കോ കൂട്ടമായോ സന്ദർശനം നടത്തുന്പോഴാണ് സന്പത്തിന്‍റെ കൂടാരങ്ങളിലായിരുന്നിട്ടും തൊണ്ട നനയ്ക്കാൻ ഒരിറ്റു ദാഹജലംപോലും ലഭിക്കാതെ തനിയെ അന്ത്യയാത്രയാകുന്നത്. ജീവിതത്തിന്‍റെ ഏകലക്ഷ്യം സാന്പത്തികനേട്ടം ആയതുകൊണ്ടാണോ ജീവിത സായംകാലങ്ങളിൽ മാതാപിതാക്കളുടെ ജീവിതം നിരർഥകമായി തോന്നുന്നത്‍?

ജോസ് കൂട്ടുമ്മേൽ, കടനാട്