Letters
കേരളത്തിന്‍റെ സാന്പത്തിക പ്രതിസന്ധി
Tuesday, January 7, 2020 8:25 PM IST
കേരളം ഗുരുതര സാന്പത്തിക പ്രതിസന്ധിയുടെ ചുഴിയിൽപ്പെട്ട് നട്ടംതിരിയുകയാണ്. ഹൈക്കോടതി പോലും ഇക്കാര്യം ജനങ്ങളെ ഓർമിപ്പിച്ചു. അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശപര്യടനത്തിനു പോയി. ജീവനക്കാർക്കു ശന്പളം നൽകാൻപോലും പണമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതേസമയം, ഓരോ വകുപ്പിലും അഴിമതിയും ധൂർത്തും ക്രമാതീതമായി വർധിച്ചിരിക്കുന്നു.

ഈയവസ്ഥയിലാണ് പോലീസ് വകുപ്പിൽ ഹെലികോപ്‌ടർ വാടകയ്ക്ക് എടുക്കുന്നത്. ട്രാൻസ്പോർട്ട് കോർപറേഷനും വൈദ്യുതി ബോർഡും ഭീമമായ നഷ്‌ടത്തിലാണ്. എന്നിട്ടും ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും പണം ധൂർത്തടിക്കുന്നു. തകർന്നടിഞ്ഞ റോഡുകളും പാലങ്ങളും നന്നാക്കാൻ പണമില്ല. സാമൂഹ്യക്ഷേമപെൻഷൻ നൽകാൻ മസ്റ്ററിംഗ് നടത്തി കോടികൾ ധൂർത്തടിക്കുന്നു. ഓരോ വാർഡിലെയും മെംബർമാർക്ക് അനധികൃതമായി പെൻഷൻ വാങ്ങുവന്നവരെ കണ്ടെത്താൻ യാതൊരു പ്രയാസവുമില്ല. മസ്റ്ററിംഗിനു പോയ വയോധികർക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകൾ വർണനാതീതമാണ്.

ഓരോ വകുപ്പിന്‍റെയും കീഴിലുള്ള ബോർഡുകളിലും കോർപറേഷനുകളിലും അനധികൃതമായി നിയമനങ്ങൾ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നതിന് നടക്കുന്നു.

സാന്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ചില നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു:

1. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ പദ്ധതി നിറുത്തലാക്കുക.

2. ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ ധാരാളമാണ്. ഒരാൾക്ക് ഒരു പെൻഷൻ നടപ്പാക്കുക
.
3. പെൻഷൻപ്രായം ഉയർത്തേണ്ടതില്ല. ഇത് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ വർധിപ്പിക്കും.
അതിനു പകരം പരമാവധി ഗ്രാറ്റുവിറ്റി ഏഴു ലക്ഷവും കമ്യൂട്ടേഷൻ പത്തു ലക്ഷവും ആക്കുക.

4. സാന്പത്തിക കാര്യങ്ങളിൽ സർക്കാർ അച്ചടക്കം പാലിക്കുക. മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾ നിറുത്തലാക്കുക.

കെ. ഉണ്ണികൃഷ്ണൻ മണലൂർ