Letters
കാട്ടുപന്നിയെ കാട്ടിൽ വിടുക
Sunday, January 12, 2020 1:00 AM IST
കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള എന്പേറ്റിനടുത്ത് ഒരു ബന്ധു ഭവനത്തിൽ ഇക്കഴിഞ്ഞ നവംബർ മാസം അവസാനം ഏതാനും ദിവസം താമസിക്കാനിടയായി. അവിടെ ഏതാനും ഏക്കർ സ്ഥലം കൃഷിയൊന്നുമില്ലാതെ വെറുതെ കിടക്കുന്നു.

അതിന്‍റെ ഒരു ഭാഗത്തായി ഏകദേശം പത്തു സെന്‍റ് സ്ഥലം ചുറ്റും തൂണുകൾ നാട്ടി അതിൽ നിലത്തുമുട്ടി സാരികൾ പോലുള്ള തുണി വലിച്ചുകെട്ടിയിരിക്കുന്നു. അതിനുള്ളിൽ തഴച്ചുവളർന്നു നിൽക്കുന്ന കപ്പ, ചേന, ചേന്പ്, കാച്ചിൽ, പച്ചക്കറികൾ എന്നിവയുണ്ടായിരുന്നു. എന്തിനാണ് തുണികൊണ്ടു മറച്ചിരിക്കുന്നത് എന്നന്വേഷിച്ചപ്പോൾ അത് കാട്ടുപന്നി, മുള്ളൻപന്നി എന്നിവയെ പ്രതിരോധിക്കാനാണെന്നറിഞ്ഞു. മറയില്ലാതെ കൃഷി ചെയ്താൽ അവ രാത്രിയിൽ പന്നികൾ കയറി ഉഴുതുമറിക്കും.

ഈ സ്ഥലത്തിനടുത്ത പ്രദേശത്തൊന്നും വനമില്ല. ഈ പന്നികൾ പകൽസമയം ഒളിച്ചിരിക്കുന്നതു വർഷകാലത്ത് വെള്ളമൊഴുകിപ്പോകാനുള്ള തോടിന്‍റെ സമീപത്തുള്ള കുറ്റിക്കാടുകളിലാണ്. ഇതുപോലെ കേരളത്തിൽ പല സ്ഥലങ്ങളും പന്നിശല്യം മൂലം കൃഷി ചെയ്യാൻ സാധിക്കാതെ കർഷകർ കഷ്ടപ്പെടുന്നുണ്ട്.

ചില സ്ഥലങ്ങളിൽ ഈ പന്നികൾ മനുഷ്യരെ കൊന്നതായും തെളിവുകളുണ്ട്.
നിയമാനുസൃതമായി ഇവയെ കൊല്ലാൻ സാധിക്കില്ല എന്ന് പത്രങ്ങൾ എഴുതിയിരുന്നു. അങ്ങനെയെങ്കിൽ ബന്ധപ്പെട്ടവർ ഇവയെ പിടിച്ച് കാട്ടിൽവിട്ട് കൃഷിക്കാരെ രക്ഷിക്കണം. കാട്ടുമൃഗങ്ങൾ കാട്ടിൽ വസിക്കട്ടെ.

കെ.ജെ. മാത്യു എസ്ജെ