Letters
തീരദേശ നിയമം ജനസൗഹൃദമാകണം
Thursday, January 16, 2020 11:24 PM IST
അപാകതകൾ നിറഞ്ഞ തീരദേശ പരിപാലന നിയമം മനുഷ്യനു വേണ്ടിയോ പ്രകൃതിക്കു മാത്രമായിട്ടുള്ളതോ എന്നു നേരേ ചിന്തിക്കുന്നവർക്ക് സ്വാഭാവികമായി സംശയം തോന്നാം. ജനങ്ങളുമായി ഇക്കാര്യത്തിൽ ഒരാശയവിനിമയം നടത്തിയിട്ടുമില്ല. പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യവും ഇങ്ങനെതന്നെ.

കേരളത്തിന്‍റെ പ്രത്യേക സാഹചര്യം വച്ചു നോക്കുന്പോൾ ഇതു പൂർണമായി അംഗീകരിക്കാൻ സാധ്യമല്ലെന്നാണ് കാണുന്നത്. പടിഞ്ഞാറ് നീണ്ടുകിടക്കുന്ന കടലോരം, കിഴക്ക്തെക്കുവടക്കായി പശ്ചിമഘട്ട മലനിരകൾ. അതിനിടയിലായിട്ടുള്ള ഒരേ വീതിയില്ലാതെ നീണ്ടുകിടക്കുന്ന ഒരു തുണ്ട് ഭൂഭാഗമാണ് കേരളം. ഇവിടത്തെ ജനസാന്ദ്രതയാണെങ്കിൽ വളരെ കൂടുതലും. പിന്നെ, ധാരാളം നദികളും തോടുകളും കായലുകളും കുളങ്ങളും കാടുകളും വയലുകളും കുന്നുകളും. ഈ സാഹചര്യത്തിൽ ഇടംവലം നോക്കാതെ ഒരു വസതി പണിയാനാണെങ്കിൽ മറ്റൊരിടത്തുമില്ലാത്ത പലവിധ കുരുക്കുകളും! കരഭൂമി പണ്ടേയുള്ളതാണെങ്കിലും മുന്പ് അവിടെ വയലോ കുളമോ ഉണ്ടായിരുന്നോ എന്നും മറ്റുമുള്ള യുക്തിരഹിത അന്വേഷണങ്ങൾ ചിലേടത്തു കൃഷിക്കും നിയന്ത്രണം. എല്ലാം ദ്രോഹപരമായിട്ടുള്ളത്. പ്രകൃതിപരിപാലനത്തിന്‍റെ പേരിലാണ് ഇതെല്ലാം!

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ജനസംഖ്യ നന്നേ കുറവായിരുന്ന കേരളത്തിൽ ഉണ്ടായിട്ടുള്ള പേമാരികളും പ്രകൃതിക്ഷോഭങ്ങളും പ്രകൃതിയിൽ മനുഷ്യരുടെ ഇടപെടലുകൾ മൂലം ഉണ്ടായതാണെന്നു പറയാൻ തക്ക വ്യക്തവും ശാസ്ത്രീയവുമായ തെളിവുകളുമില്ല. പിന്നെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്, കാലാകാലങ്ങളിൽ സൂര്യനിൽ പ്രത്യക്ഷപ്പെടുന്ന ഭൂമിയോളം വലിപ്പം വരുന്ന സൂര്യകളങ്കം തെളിഞ്ഞിട്ടുണ്ട്. ഈ സമയം സമുദ്രങ്ങളിലെ ജലം ക്രമാതീതമായി ചൂടാകുകയും തദനുസരണമായി ന്യൂനമർദവും ചുഴലിക്കാറ്റും പേമാരിയും സുനാമിയും മഞ്ഞുരുകലും വരൾച്ചയുമൊക്കെ ഭൂമിയുടെ അതാതിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഭൂമിയുടെ ദുരുപയോഗംകൊണ്ടുള്ള ആഘോളതാപനത്തിനും ഒരുപരിധിവരെ പങ്കുണ്ടിതിൽ. ഇവിടെ ഈ കാര്യങ്ങളിലൊക്കെ സമുദ്രം ഒരു വില്ലനായി നിലകൊള്ളുന്നു. ചന്ദ്രനിലെത്താെൻ കഴിഞ്ഞെങ്കിലും വിശാലമായ സമുദ്രാന്തർഭാഗത്തു നടക്കുന്ന നിഗൂഢകാര്യങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞിട്ടുമില്ല. ഒരു ജൈവഗോളമായ ഭൂമി ഒരുവിധത്തിൽ ദുർബലവുമാണ്.

പല യൂറോപ്യൻ രാജ്യങ്ങളിലും ജലാശയങ്ങളോടു തൊട്ടുരുമ്മി നിർമിച്ചിട്ടുള്ള പഴക്കമേറിയ പല നിർമിതികളും ചിത്രങ്ങളിൽ കാണാൻ സാധിച്ചിട്ടുണ്ട്. ലോകത്തിലെ നദീതട സംസ്കാരങ്ങളും നഗരങ്ങളോടും നദികളോടും ചേർന്നായിരുന്നുവെന്നും കേട്ടിട്ടുണ്ട്. നദികൾക്കും സംരക്ഷണം കൊടുത്തുകൊണ്ടായിരുന്നത്. തോടുകൾ നിറഞ്ഞ വെനീസ് നഗരത്തിൽ അന്പതു വർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുമാത്രം ഒരു പ്രളയം അടുത്ത സമയത്തുണ്ടായി.

സി.എസ്. വർഗീസ്, കോടുകുളഞ്ഞി