Letters
മദ്യമൊഴുക്കി റോഡിനെ കൊലഭൂമിയാക്കരുത്
Friday, January 17, 2020 11:37 PM IST
സംസ്ഥാനത്തുണ്ടാകുന്ന പല വാഹനാപകടങ്ങളുടെയും കാരണം ഡ്രൈവർ മദ്യപിച്ചിരുന്നതാണെന്നു സംശയിക്കണം. മയക്കുമരുന്നിന്‍റെ ഇനത്തിൽ പെടുന്നതാണ് മദ്യവും. കഞ്ചാവിനെ നിയമം കൈയാമം വച്ചിരിക്കുന്നു. മദ്യം നേർപ്പിച്ച് വില്ക്കാൻ നിയമ വിടുതൽപത്രം വേണം. വരുമാനത്തിന്‍റെ കാര്യം പറഞ്ഞ് ഇനി കഞ്ചാവ് ശാലകൾ വരുമോയെന്നാണ് ജനസംശയം. ഇപ്പോൾ ഒന്നാം തീയതി നാട്ടിൽ സൗഖ്യമായി നടക്കാൻ കഴിയും. അതിനും പറ്റാത്ത സാഹചര്യം സൃഷ്ടിക്കാൻ പോകുന്നതായി കേട്ടു .

കേരളത്തിലെ മുഴുവൻ ജനങ്ങളും (മദ്യപൻമാരും ബാർ മുതലാളിമാരും ഒഴികെ) ഈ തീരുമാനത്തിൽ ഖേദിക്കുന്നു. മദ്യപാനം പ്രോത്സാഹിപ്പിച്ച് ജനത്തെ കൊല്ലാക്കൊലചെയ്യല്ലേ!

കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട