Letters
തെരുവുനായ ശല്യത്തിനു ശാശ്വത പരിഹാരം കാണണം
Saturday, January 25, 2020 1:43 AM IST
കേരളത്തിൽ തെരുവുനായകളുടെ ആക്രമണ വാർത്ത പെരുകുകയാണ്. ജനങ്ങളുടെ ജീവനുതന്നെ ഇതു ഭീഷണിയായി മാറിയിരിക്കുന്നു. വളർത്തുമൃഗങ്ങളേയും അവ ആക്രമിക്കുന്നു. കുട്ടികൾക്കു സ്കൂളിൽ പോകാൻപോലും കഴിയാത്ത അവസ്ഥയുമുണ്ട്.

പ്രഭാതത്തിൽ തന്നെ ബസ്‌സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, രാജവീഥികളുടെയും നിയന്ത്രണം ഏറ്റെടുക്കുന്ന നായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാണ്. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നവർക്കും തെരുവുനായ്ക്കൾ വലിയ ഭീതിയായി മാറിയിരിക്കുന്നു.

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കടന്നു തെരുവുനായ നവജാത ശിശുവിനെ കടിച്ചുകൊന്ന സംഭവവമുണ്ടായി. എന്നാൽ മൃഗസ്നേഹികൾ ആരും പ്രതികരിച്ചുകണ്ടില്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ഗവൺമെന്‍റ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ബെന്നി വാളികുളം, ഉപ്പുതറ