Letters
വിദ്യാഭ്യാസവകുപ്പിന്‍റെ ശ്രദ്ധയ്ക്ക്
Thursday, January 30, 2020 11:36 PM IST
കേരളത്തിലെ വിദ്യാഭ്യാസനിലവാരംപോലെ ഉച്ചക്കഞ്ഞിയുടെ നിലവാരവും ഉയർന്നതിൽ സന്തോഷമുണ്ട്. എങ്കിലും സ്കൂളുകളിൽ കായികവിനോദങ്ങൾ നിരോധിച്ചതുപോലെയാണ്. രാവിലെ വിദ്യാർഥികൾ കെട്ടിപ്പെറുക്കി വണ്ടിയിൽ സ്കൂളുകളിലെത്തുന്നു. വൈകുന്നേരവും അതുപോലെ പോകുന്നു. ഫുട്ബോൾ, വോളിബോൾ, ത്രോബോൾ ഇവയൊന്നും കുട്ടികൾ കൈകൊണ്ട് തൊടുന്നുപോലുമില്ല. ഇവ തമ്മിൽ തിരിച്ചറിയാനും കഴിവില്ല.

അതുപോലെ വായനയുടെ സംസ്കാരവും സ്കൂളുകളിൽ കാണാനില്ല. ഫോണിൽ തോണ്ടിത്തോണ്ടിയുള്ള വിനോദങ്ങളറിയാമെങ്കിലും നാട്ടിലെ സംഭവവികാസങ്ങളോ ലോകവാർത്തകളോ ഒന്നും കുട്ടികൾ അറിയുന്നില്ല. അറിയാനൊട്ടു താത്പര്യവുമില്ല. അധ്യാപകർക്കും കുട്ടികളുടെ മനസാണ്. ആർക്കും ഉപകാരമില്ലാത്ത കാണാപാഠ വിദ്യാഭ്യാസം നിയന്ത്രിക്കേണ്ടതല്ലേ?
അതിനാൽ സ്കൂളുകളിൽ നിർബന്ധമായും റീഡിംഗ് റൂം ഉൾപ്പെടുത്തി, നമ്മുടെ ചുറ്റുവട്ടംകൂടി അവരെ പരിചയപ്പെടുത്തണം.

ജോസ് കൂട്ടുമ്മേൽ കടനാട്