Letters
ലൈറ്റ് മെട്രോ വാഗ്ദാനം സാക്ഷാത്കരിക്കണം
Thursday, January 30, 2020 11:37 PM IST
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നഗരങ്ങളിലെ ജനങ്ങളുടെ വരുന്ന 50 വർഷത്തെ യാത്രാക്ലേശം തീർക്കുന്നതിനായി നിർദേശിക്കപ്പെട്ട സർക്കാർ പദ്ധതിയായ ലൈറ്റ് മെട്രോ നടപ്പാക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ കേരളസർക്കാർ ആരംഭിക്കണം. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെയുള്ള 21.82 കി.മീ. ദൂരവും കോഴിക്കോട് മീൻചന്ത മുതൽ മെഡിക്കൽ കോളജ് വരെയുള്ള 13.30 കി.മീ. ദൂരവുമാണ് നിർദിഷ്‌ട ലൈറ്റ് മെട്രോ പദ്ധതിയെന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോ പണി പൂർത്തിയാകാൻ ഇനി ഏതാനും കിലോമീറ്റർ ദൂരമേയുള്ളൂ. ആലുവ മുതൽ തൈക്കൂടം വരെ ഇപ്പോൾ മെട്രോ ട്രെയിൻ ഓടുന്നു. വാഹനപ്പെരുപ്പവും യാത്രാക്ലേശവുംകൊണ്ട് വീർപ്പുമുട്ടുന്ന അനന്തപുരിയിൽ ലൈറ്റ് മെട്രോ ഓടിത്തുടങ്ങിയാൽ നഗരവാസികൾക്ക് അത് ഏറെ അനുഗ്രഹമായിരിക്കും.

തിരുവനന്തപുരത്ത് പള്ളിപ്പുറം മുതൽ കരമന വരെയുള്ള 21.82 കി.മീ. ദൂരത്തിൽ 19 സ്റ്റേഷനുകളുമായി ലൈറ്റ് മെട്രോ പാത നിർമിക്കുന്നതിന് 2012 ഒക്‌ടോബറിൽ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപറേഷൻ രൂപീകരിക്കുകയുണ്ടായി. തുടർന്ന് 2013 ജൂൺ മാസത്തിൽ ജനറൽ കൺസൾട്ടിംഗിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷന്‍റെ സഹായം തേടി. ഒരുവർഷം കഴിഞ്ഞ് ഡിഎംആർസി ലൈറ്റ് മെട്രോയുടെ രൂപരേഖ തയാറാക്കി സർക്കാരിനു നൽകുകയും വീണ്ടും ഒരുവർഷം കഴിഞ്ഞ് സെപ്റ്റംബറിൽ രണ്ടിടത്തെയും നിർമാണത്തിനു സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തു. 2016 ജനുവരിയിൽ ഡിഎംആർസിയുമായി സർക്കാർ കരാറിൽ ഒപ്പിടുകയും അതേവർഷം സെപ്റ്റംബറിൽ ഡിഎംആർസി സമർപ്പിച്ച അന്തിമ രൂപരേഖ സർക്കാർ അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, കേന്ദ്രസർക്കാരിന്‍റെ പുതിയ മെട്രോ നയം വന്നതോടെ അതിന് അനുസൃതമായി പദ്ധതിയിൽ മാറ്റം വരുത്താൻ ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തി. മൂന്നു മാസം കഴിഞ്ഞ് അവർ മറുപടി നൽകി. ഈ പദ്ധതിയിൽ സർക്കാരിന്‍റെ താത്പര്യക്കുറവ് ചൂണ്ടിക്കാട്ടി ഡിഎംആർസി പദ്ധതിയുടെ നിർമാണരംഗത്തുനിന്നു പിന്തിരിയുകയാണെന്നു 2018 മാർച്ചിൽ സർക്കാരിന് കത്ത് നൽകി. എന്നാൽ ഈ പദ്ധതിയിൽനിന്നു പിന്മാറുകയില്ലെന്നും സർക്കാർ പദ്ധതി നിർവഹണവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി 2018ൽ നിയമസഭയ്ക്ക് ഉറപ്പു നൽകി. മെട്രോ ഡിപ്പോയ്ക്കും യാർഡിനുമായി തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥലമെടുത്തുകഴിഞ്ഞതായാണ് അറിവ്. നിർമാണം നീണ്ടുപോകുന്തോറും പദ്ധതിച്ചെലവും കൂടിക്കൊണ്ടിരിക്കും.

പിരപ്പൻകോട് സുശീലൻ, തിരുവനന്തപുരം