Letters
കാർഷികമേഖലയ്ക്കു പ്രാധാന്യം നല്കണം
Thursday, September 24, 2020 1:30 AM IST
ബഫർ സോണുകൾ കൂടുന്നതുകൊണ്ടുമാത്രം മൃഗങ്ങൾ സംരക്ഷിക്കപ്പെടുമോ? ഈ നിയന്ത്രണരേഖകളും ഭേദിച്ച് അവ വീണ്ടും മനുഷ്യജീവനും കൃഷിക്കും ഭീഷണിയുയർത്തില്ലേ? അങ്ങനെ വന്നാൽ പുതിയ ബഫർ സോണുകൾ സൃഷ്ടിച്ച് വീണ്ടും കുടിയിറക്കുകൾ സംഭവിക്കില്ലേ?

പ്രകൃതിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനായി കമ്മീഷനുകൾ രൂപീകരിക്കുന്നത് പൗരന്‍റെ മൗലികാവകാശങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ടാവണം. കാട്ടുമൃഗങ്ങളുടെ എണ്ണം കൂട്ടുന്നതിനല്ല, കാർഷികമേഖല കാത്തുപരിപാലിക്കുക എന്ന ആശയത്തിനാണ് പ്രാധാന്യം നല്കേണ്ടത്. അധികാരകേന്ദ്രങ്ങളിൽ മൃഗസ്നേഹം നിറയുമ്പോൾ അന്നം നല്കുന്ന കർഷകന്‍റെ അധ്വാനവും കരുതലും കണ്ണുനീരും നിലനില്പും കണ്ടില്ല എന്നുനടിക്കുന്നത് മനുഷ്യകുലത്തിന്‍റെ തന്നെ വേരുകൾ അറുക്കുന്ന രീതിയാണ്.

സംസ്ഥാന ഭരണകൂടം മണ്ണിന്‍റെ മക്കളുടെ കൂടെ നില്ക്കണം. ശീതീകരിച്ച മുറികളിലിരുന്ന് നമുക്കുവേണ്ടി നിയന്ത്രണരേഖകൾ വരയ്ക്കുന്നവരിലേക്ക് നമ്മുടെ ആശങ്കകളും ആകുലതകളും എത്തിക്കണം.

ഫാ. ജോസഫ് ഇല്ലിമൂട്ടിൽ ടിഒആർ, വയനാട്