Letters
കർഷകവിരുദ്ധ കേന്ദ്രനയം ഇന്ത്യയുടെ അടിത്തറതോണ്ടും
Thursday, September 24, 2020 1:44 AM IST
കേന്ദ്ര സർക്കാരിന്‍റെ കൃഷിവാണിജ്യവത്കരണ നയം ഇന്ത്യയുടെ അടിത്തറതോണ്ടും. ഇതിനെതിരെയുള്ള കേന്ദ്ര മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജി പ്രശ്നത്തിന്‍റെ ഗൗരവത്തെ എടുത്തുകാണിക്കുന്നതാണ്. ഇതോടെ അംബാനിമാരും അദാനിമാരും ഉൾപ്പെടെയുള്ള കോർപറേറ്റുകളുടെ അടിമകളായി ഇന്ത്യൻ കർഷകർ മാറും.

കർഷകന്‍റെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പ്രധാനമന്ത്രി സ്വന്തം കൃഷിഭൂമിയിൽ അധ്വാനിക്കുന്ന കർഷകനെ ആ ഭൂമിയിലെതന്നെ കൂലിക്കാരനാക്കി മാറ്റുന്ന നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഈ കരിനിയമത്തെ രാജ്യത്തെ വലുതും ചെറുതുമായ കക്ഷികളും കർഷക സംഘടനകളും ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കണം.

ജോസ് ചെമ്പേരി