Letters
സമരങ്ങൾ സമാധാനപരമാകണം
Monday, September 28, 2020 1:41 AM IST
പ്രതിഷേധ സമരങ്ങൾക്കു നിയന്ത്രണമെർപ്പെടുത്തുന്ന കോടതി വിധി സ്വാഗതാർഹമാണ്. പൗരൻമാർക്കു സമരം ചെയ്യാനുള്ള അവകാശം നിയന്ത്രണങ്ങളോടുകൂടിയാണ് ഭരണഘടന അനുവദിക്കുന്നത്.

എന്നാൽ, സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള സമരമുറകളാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടന്നുവരുന്നത്. ഇതിൽ നിരപരാധികളും ഇരയാകുന്നു. പൊതുമുതൽ നശിപ്പിക്കാതെയും സമയവും സന്ദർഭവും കണക്കിലെടുത്തും നടത്തുന്ന പ്രതിഷേധ സമരങ്ങളാണ് അർഥവത്താകുന്നത്.

ഇ.കെ. സാബിത്ത് , മാമ്പറ്റ