Letters
അനർഹരെ ഒഴിവാക്കണം
Wednesday, October 21, 2020 12:29 AM IST
നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വളരെ ആശ്വാസമാകുന്ന പദ്ധതിയാണ് കേരളസർക്കാരിന്‍റെ വിവിധ തരത്തിലുള്ള ക്ഷേമപെൻഷനുകൾ. തൊഴിലും വരുമാനവും ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന പെൻഷന്‌ അർഹതയുള്ള പലരും പെൻഷൻ പദ്ധതിക്കു പുറത്താണ്. അതേസമയം സാമ്പത്തിക ഭദ്രതയുള്ള പലരും ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുമുണ്ട്. മികച്ച ശമ്പളമുള്ള ചിലരെങ്കിലും ഇത്തരം തൊഴിൽരഹിത വേതനവും മറ്റ് ക്ഷേമ പെൻഷനുകളും കൈപ്പറ്റുന്നുണ്ട്. രാഷ്‌ട്രീയ സ്വാധീനംകൊണ്ടാണ് പല അനർഹരും ഇത്തരത്തിൽ നേട്ടമുണ്ടാക്കുന്നത്. അനർഹരെ പുറത്താക്കി നീതിയുക്തമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാർട്ടി നേതാക്കളുംശ്രദ്ധിക്കേണ്ടതുണ്ട്.

അലി കട്ടയാട്ട്, ചെറുവാടി