Letters
സാധാരണക്കാർക്കും ജീവിക്കണ്ടേ?
Wednesday, June 16, 2021 11:06 PM IST
കോവിഡ് കാലം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമാണ്. ചെറിയ ഉപജീവനമാർഗം മാത്രമായി ജീവിക്കുന്നവർ എന്തു ചെയ്യുമെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോൾ സർക്കാരിന്‍റെ പദ്ധതികൾ ലഭിക്കേണ്ട കരങ്ങളിൽ എത്തിച്ചേരുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നതു നല്ലതാണ്.

ഒരു ബദൽ മാർഗം എന്ന നിലയിൽ അഞ്ചക്കശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരിൽനിന്ന് ചെറിയ ഒരു തുക സ്വീകരിച്ചുകൊണ്ട് ഒരു പദ്ധതി മുന്നോട്ട് കൊണ്ടുപോയാൽ, ദിനംപ്രതി ജീവിതം കരകയറ്റാൻ ശ്രമിക്കുന്ന ജനസമൂഹത്തിന് അതുകൈത്താങ്ങാകും.

ഷിംലു മരിയ തോമസ്, ഭരണങ്ങാനം