Letters
ഒാടകൾ മാലിന്യം തള്ളാനുള്ള ഇടമല്ല
Saturday, April 23, 2022 1:41 AM IST
മഴക്കാലത്തു പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനു കാരണം ഓടകൾ നിറഞ്ഞു കവിയുന്നതാണ്. ഓടകളിൽ മാലിന്യം തള്ളുന്നത് മൂലമാണ് നീരൊഴുക്കു തടസപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവയിൽ കൂടുതലും.

ഇവ ഓടകൾ വഴി ഒഴുകി പുഴകളിലും കടൽക്കരകളിലും അടിഞ്ഞുകൂടുന്നു. ഇത് എല്ലാ മഴക്കാലത്തും കണ്ടുവരുന്നതാണ്. ഇതു കൂടാതെയാണ് മത്സ്യ മാംസ അവശിഷ്ടങ്ങൾ ഓടകളിൽ തള്ളുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ. ഈ സാഹചര്യത്തിൽ ഓടകളിൽ മാലിന്യം തള്ളുന്നതു കർശനമായി വിലക്കണം. സിസി ടിവി കാമറകളും ബോർഡുകളും പ്രധാന മാലിന്യ തള്ളൽ സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ ഇക്കൂട്ടരെ കണ്ടെത്താനാവും.
ആർ. ജിഷി, കൊല്ലം