Letters
സിൽവർ ലൈൻ എന്ന മഹാവിപത്ത്
Saturday, April 23, 2022 1:42 AM IST
കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും പിടിച്ചുലച്ച കേരള ജനതയ്ക്ക് ഇതുവരെ നേരേ നിന്നു ശ്വാസം വിടാൻ പോലും സമയമായിട്ടില്ല. പ്രകൃതിക്ഷോഭവും പകർച്ചവ്യാധിയും പിടിപെട്ട് തകർന്നടിഞ്ഞ മനസുമായി കഴിയുന്ന അവർക്ക് സമാധാനത്തിനുപകരം ഭീഷണി ഉയർത്തിയാണ് സർക്കാർ സിൽവർ ലൈൻ എന്ന മഹാവിപത്ത് കൊണ്ടുവന്നിരിക്കുന്നത്.

കടക്കെണിയിൽ മുഴുകി എത്രയെത്ര കുടുംബങ്ങളാണ് ജീവനൊടുക്കി വഴിയാധാരമായത്. ഇവർക്കൊക്കെ ആരാണ് ആശ്വാസം പകരേണ്ടത്? സിൽവർ ലൈനിനുവേണ്ടി ഭൂമി എടുത്താൽ ഇവർക്ക് ആശ്വാസമാകുമോ? ആദ്യമേതന്നെ ഇക്കൂട്ടർക്കു പുനരധിവാസമാണു കണ്ടെത്തേണ്ടത്. വികസനം നല്ലതുതന്നെ. അതു ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണെങ്കിൽ ഇതു കൂടുതൽ ദുരിതം വിതച്ചുകൊണ്ടാകരുത്. ദുരിതക്കയത്തിൽ മുങ്ങിത്താണവർക്ക് പിടിച്ചുകയറാനുള്ള മാർഗമാണു സർക്കാർ ചെയ്തുകൊടുക്കേണ്ടത്. ജനങ്ങൾ പ്രതിഷേധിക്കുന്നതിൽ തെറ്റുണ്ടോ?

ലീലാമ്മ വർഗീസ്, വിമല മഹിള അസോസിയേഷൻ, അതിരന്പുഴ