Letters
മതേതരത്വം തളരുന്പോൾ
Tuesday, April 26, 2022 11:07 PM IST
പാലക്കാടുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യയെ ഹിന്ദുരാഷ‌്ട്രമാക്കുന്നതിനുവേണ്ടി രാഷ‌്ട്രീയപ്രവർത്തനം നടത്തുന്നവരും "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'എന്ന മുദ്രാവാക്യം മുഴക്കുന്നവരും തമ്മിലാണ് സംഘർഷം. പ്രസ്തുത കൊലപാതകങ്ങൾക്ക് കാരണം മതവർഗീയതയാണല്ലോ? മതേതരത്വത്തിന്‍റെ ഇടം വേണ്ടവിധം പരിപാലിക്കപ്പെടാതെപോകുന്പോഴല്ലേ അവിടെ വർഗീയത ഉടലെടുക്കുന്നത്? മതേതരത്വം തളരുന്പോഴല്ലേ മതവർഗീയത മേൽക്കൈ നേടുന്നത്? ആനിലയ്ക്ക്, മതേതരപ്രസ്ഥാനങ്ങളുടെ വീഴ്ചയല്ലേ ഈ ദുരവസ്ഥക്ക് കാരണം?

മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി