Letters
മാതാപിതാക്കൾക്ക് മക്കളുടെ മേൽ അവകാശമില്ലേ‍
Tuesday, April 26, 2022 11:07 PM IST
പ്രായപൂർത്തിയായ പെണ്‍മക്കളുടെ കാര്യത്തിൽ വളർത്തിവലുതാക്കി വിദ്യാഭ്യാസം ചെയ്യിപ്പിച്ച മാതാപിതാക്കൾക്ക് യാതൊരു അവകാശവുമില്ല അവളുടെ മേൽ യാതൊരു അധികാരവും ഇല്ല എന്ന തരത്തിലുള്ള അഭിപ്രായരൂപീകരണം ചാനൽ ചർച്ചകളിലൂടെ ഉണ്ടാവുന്നു. ജോയ്സന എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന് പറയുന്ന ആൾ ഇതിനു മുന്പും പല പ്രേമങ്ങളും നടത്തി കഴിഞ്ഞതാണ്. അപ്പോൾ ഈ പെണ്‍കുട്ടിയും ആയിട്ടുള്ള പ്രണയം അത്ര തീവ്രം അല്ലായിരുന്നു.

ഇതൊരുതരം തട്ടിക്കൊണ്ടുപോകൽ തന്നെയല്ലേ‍‍‍‍‍? കമ്മ്യൂണിസ്റ്റ് പാർട്ടി നിയമമനുസരിച്ചുപോലും പ്രേമവും വിവാഹവും ഒക്കെ പാർട്ടിയെ അറിയിക്കേണ്ടതാണ്. പ്രേമം ആണെങ്കിലും രണ്ട് കുടുംബങ്ങളിലെയും മാതാപിതാക്കളെ അറിയിച്ച് നടത്തുക എന്നുള്ളതാണ് മര്യാദ.

കോടഞ്ചേരി കാര്യത്തിൽ പെണ്‍കുട്ടി കാണിച്ചത് ഒരു വലിയ വഞ്ചനയാണ്. വീട്ടുകാരിൽ നിന്നും പലകാര്യങ്ങളും ഒളിച്ചുവച്ചു. കോടതിയും നിയമവും ഒക്കെ പരസ്പര സമ്മതത്തോടുകൂടിയ ലൈംഗികതയും വിവാഹവും ഒക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും കുടുംബ വ്യവസ്ഥയും നമ്മുടെ സാമാന്യ നാട്ടുനടപ്പും അനുസരിച്ച് അപ്പനും അമ്മയ്ക്കും മക്കളുടെ കാര്യത്തിൽ അവകാശമുണ്ട് അധികാരമുണ്ട്. കുട്ടികൾ പ്രത്യേകിച്ചും പെണ്‍കുട്ടികൾ പ്രായപൂർത്തിയായി ജോലികിട്ടി കഴിയുന്പോൾ മാതാപിതാക്കളെ അറിയുകയില്ല എന്ന് പറയുന്നത് പൊറുക്കാനാവാത്ത വഞ്ചനയാണ്.

ജോസ് ദേവസ്യ ഭരണങ്ങാനം