Letters
നിരത്ത്മുറിച്ചു കടക്കുന്പോൾ
Monday, May 16, 2022 2:14 AM IST
സീബ്രാലൈനിലൂടെ നിരത്തു മുറിച്ചു കടക്കുന്പോൾ വിദ്യാർത്ഥിനി മിനിലോറി കയറി മരിച്ചതായുള്ള വാർത്ത വലിയ വേദനയോടെയാണ് വായിച്ചത്!

ഒട്ടുമിക്ക വാഹനങ്ങളും പദയാത്രികർ സീബ്രാലൈനിലൂടെ നിരത്ത്മുറിച്ചുകടക്കുന്പോൾ വാഹനത്തിന്‍റെ വേഗം കുറയ്ക്കുകയോ വാഹനം നിർത്തുകയോ ചെയ്യാറില്ലെന്നതാണ് പരമാർത്ഥം! പദയാത്രികർ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയാണ് അത്തരം അവസരങ്ങളിൽ ചെയ്യുന്നത്!
കുട്ടികളുടെ കൈപിടിച്ച് നിരത്ത് മുറിച്ചു കടക്കുന്ന സ്ത്രീകൾക്കും വയോജനങ്ങൾക്കും ഓടാൻ കഴിയില്ലെന്ന പരിഗണനപോലും പല വാഹനങ്ങളും നൽകുന്നില്ല! നിരത്ത് മുറിച്ചുകടക്കാൻ സീബ്രാലൈനിന്‍റെ ഒരറ്റത്ത് പദയാത്രികർ നിൽക്കുന്പോൾ വാഹനം നിർത്തി പദയാത്രികർക്ക്നിരത്ത് മുറിച്ചുകടക്കാൻ വിദേശ രാജ്യങ്ങളിൽ കാണിക്കുന്ന ’ട്രാഫിക് മര്യാദ’ ഇത്തരുണത്തിൽ ഓർത്തുപോകുന്നു!

മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി