Letters
വീതിയുള്ള കവാടങ്ങൾ അത്യന്താപേക്ഷിതം
Monday, May 16, 2022 2:15 AM IST
കൂടൽമാണിക്യം ക്ഷേത്രത്തിൽ ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. ഒരു സുപ്രധാന തീരുമാനം കൈകൊള്ളാൻ ദേവസ്വം ഭരണാധികാരികൾ വിമുഖത കാണിക്കുന്നതിൽ വൻ അപകടമാണ് പതുങ്ങി നില്ക്കുന്നത്.

ഉത്സവനാളുകളിൽ ആന എഴുന്നള്ളിപ്പുവേളയിൽ മതിൽ കെട്ട് തിങ്ങി നിറഞ്ഞ് ഉത്സവം ആസ്വദിക്കുന്ന ഭക്തർ ആയിരങ്ങളാണ്. ഇത്തരം വേളകളിൽ ആന ഇടഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർക്കാനെ വയ്യ. കാരണം ഇടുങ്ങിയ ഗേറ്റുകളാണ് പുറത്തു കടക്കാൻ ഇന്നുള്ളത്. അധികം ആളുകൾക്ക് വലിയ കവാടങ്ങൾ വേണം. ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ആവശ്യത്തിന് വലിയ ഗേറ്റ് നിർമ്മിക്കാതിരിക്കുകയാണെങ്കിൽ പിന്നീട് അതിന്‍റെ പേരിൽ ദുഃഖിക്കേണ്ടി വരുമെന്നോർക്കണം. ഭക്തരുടെ ജീവൻ വച്ച് പന്താടരുത്. പരിഹാരം കാണാൻ, നീണ്ടു കിടക്കുന്ന കിഴക്കും തെക്കും ഉള്ള മതിലിൽ വലിയ കവാടങ്ങൾ ഉണ്ടാക്കണം.

ആന പനംപട്ടയും ചുമന്ന് അകത്ത് ഇപ്പോൾ കടക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്. ആളുകൾക്ക് ഒരേ സമയം അകത്തേക്കും പുറത്തേക്കും പോകാനും ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. പരിഹാരം വീതിയുള്ള ഗേറ്റുകളാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പദ്ധതി തയാറാക്കുന്നവർ എന്തുകൊണ്ട് സുപ്രധാനമായ കാര്യങ്ങൾ മറന്നു പോകുന്നു. അപകടങ്ങൾ വരുത്തിവച്ചിട്ട് കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല.

കാവല്ലൂര് ഗംഗാധരൻ, ഇരിങ്ങാലക്കുട