Letters
അധ്യാപക സ്ഥലംമാറ്റം: എല്ലാ തലത്തിലും വേണം
Friday, February 24, 2023 10:02 PM IST
ഹയർ സെക്കൻഡറിയിൽ അധ്യാപക നിയമനം സംസ്ഥാന അടിസ്ഥാനത്തിലും മറ്റു വിഭാഗങ്ങളിൽ ജില്ലാ തലത്തിലുമാണ്. പ്ലസ് ടു അധ്യാപകർക്ക് പരമാവധി അഞ്ചു വർഷത്തിൽ കൂടുതൽ ഒരു സ്കൂളിലോ ജില്ലയിലോ ഇരിക്കാനാവില്ല. ഇത് ചിലർക്ക് വ്യക്തിപരമായി ബുദ്ധിമുട്ടാണെങ്കിലും വിദ്യാഭ്യാസമേഖലയ്ക്ക് പൊതുവായി ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാണ്. എല്ലാവർക്കും സ്വന്തം ജില്ലയിലും നാട്ടിലും ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതിനാണ് സംസ്ഥാന തലത്തിൽ തന്നെ നിർബന്ധിത സ്ഥലംമാറ്റമുള്ളത്.

എന്നാൽ എൽപി, യുപി, എച്ച്എസ് തലങ്ങളിൽ പതിനഞ്ചും ഇരുപതും വർഷമായി ഒരേ സ്കൂളിൽതന്നെ ഇരിക്കുന്നവരാണ് മിക്കവരും. മാറിമറി വരുന്ന പ്രധാനാധ്യാപകരെപ്പോലും ചൂണ്ടുവിരലിൽ നിർത്താൻ ശേഷി നേടുന്ന ഇത്തരം ആസ്ഥാന വിദ്വാന്മാർ മൂലം മറ്റുള്ളവർക്ക് അത്തരം സ്കൂളുകളിൽ എത്താനും കഴിയില്ല.

പ്ലസ് ടുവിൽ ഉള്ളതുപോലെ മറ്റു തലങ്ങളിലും അഞ്ചു വർഷത്തിലേറെ ഒരു സ്കൂളിൽതന്നെ ആരെയും ഇരുത്തരുത്. വിദ്യാഭ്യാസജില്ലാ തലത്തിലോ ഉപജില്ലാ തലത്തിലോ നിർബന്ധിത സ്ഥലംമാറ്റം നൽകണം. ഒപ്പം പ്ലസ്ടുവിലെ നിയമനം ജില്ലാ തലത്തിൽ ആക്കുകയും വേണം.

ജോഷി ബി. ജോണ്‍ മണപ്പള്ളി