Letters
മുഖപ്രസംഗം ഏറെ പ്രസക്തം
Monday, March 13, 2023 12:05 AM IST
നീതിക്കുവേണ്ടി ന്യായാലയങ്ങളിൽ ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയെക്കുറിച്ചുള്ള മാർച്ച് എട്ടിലെ മുഖപ്രസംഗം കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ ഏറെ പ്രസക്തമാണ്. കേസുകൾ തീർപ്പുകൽപ്പിക്കുന്നതിന് കാലതാമസം ഏറെയും ജില്ലാതലം വരെയുള്ള കോടതികളിലാണ്. സിവിൽ കേസുകളാണ് കൂടുതലും ഉണ്ടാവുന്നത്.
നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് പറയുകയല്ലാതെ അതിനുള്ള പരിഹാരമാർഗങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള ആത്മാർത്ഥ ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കൂടുതൽ കോടതികൾ സ്ഥാപിക്കുക, ജഡ്ജിമാരുടെ ഒഴിവുകൾ പൂർണമായും നികത്തുക, കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക, മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് പ്രഥമ പരിഗണന നൽകുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാനായെങ്കിൽ കേസുകൾ അനന്തമായി നീണ്ടുപോകുന്നത് നല്ലൊരുശതമാനം കുറയ്ക്കാനാകും.

മുരളീ മോഹൻ, മഞ്ചേരി